എങ്കിലും നാൻസിയുടെ മുന്നിൽ അമ്മയെ നാണം കെടുത്താൻ ലെച്ചു തുനിഞ്ഞില്ല. അവൾ ആ വേദന ഉള്ളിലൊതുക്കി.
ലെച്ചു: “ഓഹ്… സോറി ആന്റി… അത് വേറെ ഏതോ ടൂറിന്റെ കാര്യമാ അമ്മ പറഞ്ഞത്. എനിക്ക് മാറിപ്പോയതാ. ഓഫീസിലെ കാര്യമല്ല. ശരി ആന്റി…”
അവൾ ഫോൺ കട്ട് ചെയ്തു. ലെച്ചുവിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ദേഷ്യവും സങ്കടവും കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. “എന്റെ അമ്മ… എന്നെയും അച്ഛനെയും ഇങ്ങനെ ചതിച്ചല്ലോ…” അവൾ സോഫയിൽ ഇരുന്നു തലയിൽ കൈ വെച്ചു.
ലെച്ചുവിന്റെ ഉള്ളിൽ അണപൊട്ടി നിന്ന ദേഷ്യവും സങ്കടവും അവൾക്ക് അടക്കിവെക്കാൻ കഴിഞ്ഞില്ല. വൈകുന്നേരം രാജീവ് ജോലി കഴിഞ്ഞ് വന്നപ്പോൾ അവൾ അച്ഛനെ ഹാളിലേക്ക് വിളിച്ചിരുത്തി.
ലെച്ചു: “അച്ഛാ… എനിക്ക് ഒരു കാര്യം പറയാനുണ്ട്. അമ്മ നമ്മളെ രണ്ടുപേരെയും ചതിക്കുകയായിരുന്നു.”
രാജീവ് മകളുടെ മുഖത്തെ ഗൗരവം കണ്ട് ഭയന്നുപോയി.
രാജീവ്: “എന്താ മോളെ… എന്താ കാര്യം?”
ലെച്ചു: “അമ്മ മൂന്നാറിൽ പോയത് ഓഫീസ് ടൂറിനല്ല. ഞാൻ നാൻസി ആന്റിയെ വിളിച്ചിരുന്നു. അവരുടെ ഓഫീസിൽ നിന്ന് അങ്ങനെ ഒരു ടൂർ പോയിട്ടില്ല. അമ്മ കള്ളം പറഞ്ഞ് വേറെ ആരുടെയോ കൂടെയാണ് പോയത്.”
രാജീവ് തകർന്നുപോയി. വിശ്വസിക്കാൻ കഴിയാതെ അയാൾ തലയിൽ കൈ വെച്ചു.
രാജീവ്: “നീ എന്താ മോളെ ഈ പറയുന്നേ? നിരുപമ അങ്ങനെ ചെയ്യുമെന്ന്…”
ലെച്ചു: “അച്ഛാ… ജിത്തുവും ആ രണ്ട് ദിവസം ക്ലാസ്സിൽ വന്നില്ല. എനിക്ക് ഉറപ്പാ… അമ്മ പോയത് ജിത്തുവിന്റെ കൂടെയാണ്.”

ലച്ചു, ആയി ഒരു കളി ഉണ്ടക്കോ
❤️❤️adipoli porate
ഇത്രേ ഉള്ളൂ. ഇതിലപ്പുറം ഒന്നും വരാനില്ല. കേരളത്തിലല്ലായിരുന്നു എങ്കിൽ നാട്ടിൻപുറത്തെ നാട്ടുക്കൂട്ടം അവരെ അവരുടെ പ്രാകൃത ശിക്ഷകൾക്ക് വിധേയരാക്കി നാട്ടിൽ നിന്നുതന്നെ ആട്ടിയോടിച്ചേനെ.
നാണക്കേടെന്ന് നാം തന്നെ കരുതിയാൽ പിന്നെ പിടിച്ചു നില്ക്കാൻ പാടാണ്. ഇവിടെ അവൻ തെമ്മാടിയായത് കൊണ്ടുതന്നെയാണ് അവളെ വളച്ചത്. എന്നാൽ പ്രണയം അവരെ അടിമുടി മാറ്റി. വിമോചിതയായ സ്‌ത്രീയാണിന്നവൾ. സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത ലക്ഷക്കണക്കിന് സ്ത്രീകൾ ഇന്നും വിധിയെ പഴിച്ച് അടുക്കളകളിൽ ചടഞ്ഞ് കൂടുന്നു. ഒരിക്കലും പൂവണിയാത്ത മോഹങ്ങളുമായി മരിച്ചു ജീവിക്കുന്നു. അതേ സമയം സ്വന്തം മക്കളെയും ഇത്തരമൊരു ജീവിതത്തിനു തന്നെ തയ്യാറെടുപ്പിക്കുന്നു. എന്തൊരു ഐറണി അല്ലേ.
ന്നൊംതരം എഴുത്ത്.