നഗരത്തിലെ ഒരു ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അവൻ ബൈക്ക് നിർത്തി.
ജിത്തു: “ഇവിടെ സേഫ് ആണ്. നീ ഇറങ്ങ്…”
നിരുപമ ബൈക്കിൽ നിന്നിറങ്ങി.
നിരുപമ: “ജിത്തു… ഇനി ഞാൻ…”
ജിത്തു: “നീ പേടിക്കണ്ട… ഞാൻ കൂടെയുണ്ട്. നീ പോയി കിടന്നുറങ്ങ്. ബാക്കി നമുക്ക് നാളെ സംസാരിക്കാം.”
അവൻ അവളുടെ കൈകളിൽ മുറുക്കെ പിടിച്ചു. ആ സ്പർശനം അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു. അവൾ ഹോസ്റ്റലിനുള്ളിലേക്ക് കയറി പോകുന്നത് വരെ ജിത്തു നോക്കി നിന്നു. അവൾ അകത്തേക്ക് മറഞ്ഞതും, ഒരു ദീർഘശ്വാസത്തോടെ അവൻ ബൈക്ക് തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു.
—————————
ഹോസ്റ്റലിലെ ഇടുങ്ങിയ മുറിയിൽ, ഫാനിന്റെ കറക്കം നോക്കി നിരുപമ ആ ദിവസം മുഴുവൻ കഴിച്ചുകൂട്ടി. കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. ജീവിതം കൈവിട്ടു പോയെന്ന തോന്നൽ അവളെ വല്ലാതെ ഉലച്ചു. എന്നാൽ ഇടയ്ക്കിടെ വരുന്ന ജിത്തുവിന്റെ കോളുകൾ മാത്രമായിരുന്നു അവൾക്ക് ആകെയുണ്ടായിരുന്ന ആശ്വാസം.
ജിത്തു (ഫോണിലൂടെ): “നിരു… നീ ഇങ്ങനെ തളർന്നിരുന്നാൽ പറ്റില്ല. നിനക്ക് ജോലിയുണ്ട്, വരുമാനമുണ്ട്. നീ ആരെയും ആശ്രയിച്ചല്ല ജീവിക്കുന്നത്. നാളെ മുതൽ നീ ജോലിക്ക് പോകണം. തല ഉയർത്തി തന്നെ നടക്കണം. ഞാൻ കൂടെയില്ലേ?”
അവന്റെ വാക്കുകൾ അവൾക്ക് പുതിയൊരു ഊർജ്ജം നൽകി. പിറ്റേന്ന് രാവിലെ, മനസ്സില്ലാമനസ്സോടെയാണെങ്കിലും അവൾ ഒരുങ്ങി ഓഫീസിലേക്ക് പോയി. സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.
എന്നാൽ ഉച്ചയോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഓഫീസിലേക്ക് ഒരു കൊറിയർ വന്നു. അത് രാജീവിന്റെ വക്കീൽ അയച്ച ഡിവോഴ്സ് നോട്ടീസ് ആയിരുന്നു. കൈ വിറച്ചു കൊണ്ട് അവൾ അത് വായിച്ചു നോക്കി. വിവാഹമോചനത്തിന് രാജീവ് തയ്യാറാണെന്നും, മകളെ രാജീവിന് വേണമെന്നുമായിരുന്നു അതിലെ ആവശ്യം.

ur right
Ini part ille avasanicho
ഓരോ കളികളും കുറച്ചുകൂടി വിശദമായി എഴുതുകയാണെങ്കിൽ നല്ലതായിരിക്കും മാത്രമല്ല സംസാരങ്ങൾ കുറച്ചും കൂടെ വൾഗർ ആകുകയാണെങ്കിൽ കുറച്ചും കൂടി രസകരമാക്കും
ഒരു കളികളും കുറച്ചുകൂടി വിശദമായി എഴുതുകയാണെങ്കിൽ നല്ലതായിരിക്കും. മൊത്തമല കുറച്ചു സംസാരങ്ങളും അതേ കൂടുതൽ രസകരമാക്കും
അടിപൊളി ആയി.. നല്ല പോലെ ആസ്വദിക്കട്ടെ
ലച്ചു, ആയി ഒരു കളി ഉണ്ടക്കോ
❤️❤️adipoli porate
ഇത്രേ ഉള്ളൂ. ഇതിലപ്പുറം ഒന്നും വരാനില്ല. കേരളത്തിലല്ലായിരുന്നു എങ്കിൽ നാട്ടിൻപുറത്തെ നാട്ടുക്കൂട്ടം അവരെ അവരുടെ പ്രാകൃത ശിക്ഷകൾക്ക് വിധേയരാക്കി നാട്ടിൽ നിന്നുതന്നെ ആട്ടിയോടിച്ചേനെ.
നാണക്കേടെന്ന് നാം തന്നെ കരുതിയാൽ പിന്നെ പിടിച്ചു നില്ക്കാൻ പാടാണ്. ഇവിടെ അവൻ തെമ്മാടിയായത് കൊണ്ടുതന്നെയാണ് അവളെ വളച്ചത്. എന്നാൽ പ്രണയം അവരെ അടിമുടി മാറ്റി. വിമോചിതയായ സ്‌ത്രീയാണിന്നവൾ. സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത ലക്ഷക്കണക്കിന് സ്ത്രീകൾ ഇന്നും വിധിയെ പഴിച്ച് അടുക്കളകളിൽ ചടഞ്ഞ് കൂടുന്നു. ഒരിക്കലും പൂവണിയാത്ത മോഹങ്ങളുമായി മരിച്ചു ജീവിക്കുന്നു. അതേ സമയം സ്വന്തം മക്കളെയും ഇത്തരമൊരു ജീവിതത്തിനു തന്നെ തയ്യാറെടുപ്പിക്കുന്നു. എന്തൊരു ഐറണി അല്ലേ.
ന്നൊംതരം എഴുത്ത്.