“ഗോവയിലെ ആ ബീച്ചിൽ വെച്ച് എനിക്ക് നിന്റെ മുന്നിൽ ഇങ്ങനെ നടക്കണം. ആളുകൾ എന്നെ നോക്കുമ്പോൾ നിന്റെ ഉള്ളിൽ തോന്നുന്ന ആ കുശുമ്പും കാമവും എനിക്ക് കാണണം. ഈ ഷർട്ട് പോലും എനിക്ക് അവിടെ വെച്ച് അധികമാണെന്ന് തോന്നുന്നു മഹിയേട്ടാ…”
അവൾ പതുക്കെ ഗിയർ മാറ്റുന്ന എന്റെ കൈയ്യിൽ തന്റെ കൈകൾ ചേർത്തു വെച്ചു. ഗോവയിലെ ആ വന്യമായ രാത്രികളെക്കുറിച്ചും, ഈ യാത്രയിൽ അവർക്ക് സംഭവിക്കാനിരിക്കുന്ന പുതിയ അനുഭവങ്ങളെക്കുറിച്ചും സ്വപ്നം കണ്ട് ആ പുത്തൻ കാർ ഹൈവേയിലൂടെ കുതിച്ചു പാഞ്ഞു.
ഹൈവേയിലെ തിരക്കുകളിൽ നിന്നും മാറി, ഗോവയിലേക്കുള്ള പാതയുടെ വിജനമായ ഒരു വനയോര മേഖലയിൽ ഞാൻ വണ്ടി ഒതുക്കി നിർത്തി. കാറ്റാടി മരങ്ങളുടെയും കാട്ടുചെടികളുടെയും മണം കാറ്റിൽ ഒഴുകി വരുന്നുണ്ടായിരുന്നു. വണ്ടി ഓടിച്ച് എനിക്ക് നല്ല ക്ഷീണം തോന്നിയിരുന്നതുകൊണ്ട് ഞങ്ങൾ പുറകിലെ വിശാലമായ സീറ്റിലേക്ക് മാറി.
പുത്തൻ കാറിന്റെ ആ ലെതർ സീറ്റിലേക്ക് ഞാൻ പതുക്കെ കണ്ണുകൾ അടച്ച് ചരിഞ്ഞു കിടന്നു. എന്റെ നെഞ്ചിലേക്ക് അമർന്ന് അമ്മുവും കിടന്നു. കാടിന്റെ വന്യമായ നിശബ്ദതയിൽ അവളുടെ ശ്വാസതാളം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ, ഞാൻ പകുതി ഉറക്കത്തിലേക്കും ബോധത്തിലേക്കും വഴുതി വീണു. അപ്പോഴാണ് എന്റെ താടിയിലൂടെ ആരുടെയോ വിരലുകൾ വളരെ മൃദുവായി ചലിക്കുന്നത് എനിക്ക് അനുഭവപ്പെട്ടത്. അമ്മു അവളുടെ വിരലുകൾ കൊണ്ട് എന്റെ താടി രോമങ്ങൾക്കിടയിൽ പതുക്കെ ഉഴിയുകയായിരുന്നു. ആ സ്പർശനത്തിന്റെ സുഖം കൊണ്ട് ഞാൻ പതുക്കെ കണ്ണുകൾ തുറന്നു.
അമ്മു എന്നെത്തന്നെ നോക്കി കിടക്കുകയാണ്. അവളുടെ ആ ബ്രൗൺ ഷർട്ടിന്റെ ബട്ടണുകൾക്കിടയിലൂടെ എനിക്ക് അവളുടെ മാറിലെ വശ്യത വ്യക്തമായി കാണാം.
ഞാൻ: (പതിഞ്ഞ സ്വരത്തിൽ) “എന്താ അമ്മൂ… നിനക്ക് ഉറക്കം വരുന്നില്ലേ? നീയെന്താ ഈ താടിയിൽ ഇങ്ങനെ തോണ്ടി കളിക്കുന്നത്?”
അമ്മു: (ഒരു കള്ളച്ചിരിയോടെ) “ഇല്ല മഹിയേട്ടാ… എനിക്ക് ഉറക്കം വരുന്നില്ല. നിന്റെ ഈ താടി ഇങ്ങനെ പരുക്കനായി ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് എന്തോ ഒരു രസം. ഏട്ടൻ ഉറങ്ങുമ്പോൾ നല്ല ഒന്നാംതരം കുംഭകർണ്ണനെപ്പോലെയുണ്ട്!”
ഞാൻ എഴുന്നേറ്റ് സീറ്റിൽ ചാരിയിരുന്നു. അവളുടെ മുടിയിൽ ഒന്ന് കോതിക്കൊണ്ട് ഞാൻ ചോദിച്ചു.
ഞാൻ: “കുംഭകർണ്ണനോ? അപ്പോൾ നീയാണോ അവിടുത്തെ ശൂർപ്പണഖ?”
അമ്മു: “അയ്യടാ! ശൂർപ്പണഖയ്ക്ക് മൂക്കില്ലായിരുന്നു എന്നല്ലേ കഥ. എനിക്കിതാ നല്ല ഒന്നാന്തരം മൂക്കുണ്ടല്ലോ. വേണമെങ്കിൽ നോക്കിക്കോ…”
അവൾ തന്റെ മൂക്ക് എന്റെ മൂക്കിനോട് ചേർത്ത് ഒന്ന് ഉരസി. ആ അടുപ്പം എന്റെയുള്ളിൽ വീണ്ടും കാമത്തിന്റെ കനൽ കോരിയിട്ടു.
ഞാൻ: “മൂക്കുണ്ടായിട്ട് എന്തിനാടി? ആ ബസ്സിലെ പയ്യൻ നിന്റെ മണം പിടിക്കാൻ നോക്കിയപ്പോൾ നീ അത് ആസ്വദിക്കുകയല്ലായിരുന്നോ? നിന്റെ ഈ മൂക്ക് അന്നേറെ പണി എടുക്കേണ്ടതായിരുന്നു.”
അമ്മു: (ചിരിച്ചുകൊണ്ട്) “ഹോ! അപ്പൊ അതായിരുന്നു ഏട്ടന്റെ പരാതി. അവൻ മണം പിടിച്ചത് എന്റെ മദനച്ചാലിന്റെ നനവല്ലേ… ഈ മൂക്കിന്റെയല്ലല്ലോ! പിന്നെ മഹിയേട്ടാ… ഈ വനത്തിനുള്ളിൽ വെച്ച് വണ്ടി നിർത്തിയത് നന്നായി. ആരെങ്കിലും നോക്കുമെന്ന പേടി വേണ്ടല്ലോ. ഈ പുതിയ കാറിന്റെ സീറ്റ് എങ്ങനെയുണ്ട്? ഷോറൂമിലെ ആ അഭിഷേക് പറഞ്ഞത് ശരിയാണോ?”
ഞാൻ: “അവൻ പറഞ്ഞത് ശരിയാ… ഈ സീറ്റ് നിന്നെപ്പോലെ കൊഴുത്ത ഒരു ചരക്കിനെ താങ്ങാൻ പാകത്തിന് ഉണ്ടാക്കിയതാ. നീ ഇവിടെ ഇരിക്കുമ്പോഴാണ് ഇതിന് ഒരു ഐശ്വര്യം.”
അമ്മു: “പിന്നേ… ഐശ്വര്യം! മഹിയേട്ടാ, നീ ഈ വർത്തമാനം ഒക്കെ എവിടുന്ന് പഠിച്ചതാ? നാട്ടിൽ കണ്ടാൽ ആരെങ്കിലും വിശ്വസിക്കുമോ എന്റെ മഹിയേട്ടൻ ഇങ്ങനെ ഒരു പച്ചത്തെറിക്കാരാനാണെന്ന്? സത്യം പറ… നീ നേരത്തെ വല്ല ട്രെയിനിംഗും എടുത്തിട്ടുണ്ടോ?”
അവൾ എന്റെ വയറിൽ പതുക്കെ നുള്ളിക്കൊണ്ട് ചോദിച്ചു. ആ വനയോരത്തെ തണുപ്പിലും കാറിനുള്ളിൽ ഞങ്ങളുടെ ചിരിയും വർത്തമാനവും ഒരു വല്ലാത്ത ചൂട് പടർത്തുന്നുണ്ടായിരുന്നു
