വേദിക: “എന്താടാ ഇങ്ങനെ നോക്കുന്നത്? വണ്ടി എടുക്ക്.”
ശശി: “നീ… നീ ഇതിട്ടിട്ടാണോ ഗന്ധർവ്വനെ കാണാൻ വരുന്നത്?”
വേദിക തന്റെ വേഷം ഒന്ന് നോക്കി, എന്നിട്ട് സംശയത്തോടെ ചോദിച്ചു: “എന്താ? അവിടെ സാരി ഉടുക്കണമെന്നുണ്ടോ?”
ശശി: “അങ്ങനെയൊന്നുമില്ല. പക്ഷേ…”
വേദിക: “പിന്നെന്താ പ്രശ്നം?”
ശശി (ഒരു കുസൃതി ചിരിയോടെ): “ഇതൊക്കെ കണ്ടിട്ട് എന്റെ കൺട്രോൾ തന്നെ പോകുന്നു. അപ്പൊ മൂപ്പരുടെ (ഗന്ധർവ്വന്റെ) അവസ്ഥ എന്താവുമെന്ന് അറിയില്ല!”
ഇതുകേട്ടതും വേദിക അവന്റെ തോളിൽ ബലമായി ഒരടി കൊടുത്തു.
“പോടാ അവിടുന്ന് തോന്ന്യാസം പറയാതെ! വേഗം വണ്ടി എടുക്ക്.”
ശശി ചിരിച്ചുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു. രാത്രിയുടെ വിജനമായ റോഡിലൂടെ കാർ മുന്നോട്ട് കുതിച്ചു. ഏതാണ്ട് ഒരു മണിക്കൂർ യാത്രയ്ക്ക് ശേഷം അവർ തൃശൂരിലെ കാടിനോട് ചേർന്നുള്ള ഫോറസ്റ്റ് ഏരിയയിൽ എത്തിച്ചേർന്നു.
ചുറ്റും വന്മരങ്ങളും കാട്ടുപക്ഷികളുടെ കരച്ചിലും മാത്രം. തണുത്ത കാറ്റ് വണ്ടിക്കുള്ളിലേക്ക് അടിച്ചുകയറുന്നുണ്ടായിരുന്നു.
ശശിയുടെ ഉള്ളിൽ മൂപ്പൻ തന്ന മരുന്ന് പണി തുടങ്ങിയിരുന്നു.
അവന്റെ കണ്ണുകൾ ഇടയ്ക്കിടെ വേദികയുടെ മാറിലേക്കും കീറിയ പാന്റിലൂടെ കാണുന്ന അവളുടെ മുട്ടുകളിലേക്കും നീണ്ടുപോയി.
