ശശി: “അതൊക്കെ വെറും അന്ധവിശ്വാസമല്ലേ വേദികേ?
ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ ഫലം കാണുമെന്നൊരു വിശ്വാസം ഉണ്ട്.. അതിനു പ്രൂഫ് ഉണ്ട്.. പക്ഷെ ഗന്ധർവ്വൻ ഗർഭിണിയാക്കി എന്ന് പറഞ്ഞിട്ടൊരു കേസ് ഞാനീ നാട്ടിൽ വേറെ അ
കണ്ടിട്ടില്ല…
ആൾക്കാരു പറയണത് ഗന്ധർവ്വൻ കണ്ണ് വെച്ച പെണ്ണുങ്ങൾക്കൊക്കെ ഇവിടെ എത്തുമ്പോൾ തന്നെ വല്ലാത്തൊരു ‘മൂഡ്’ വരുമെന്ന്… നിനക്ക് ഇപ്പോൾ അങ്ങനെ ഒന്നും തോന്നുന്നില്ലല്ലോ? പിന്നെ എന്തിനാ വെറുതെ പേടിക്കുന്നത്?”
ശശി ചോദിച്ച ആ ചോദ്യം വേദികയെ തറപ്പിച്ചു കളഞ്ഞു. തന്റെ ഉള്ളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആ വിചിത്രമായ വിറയലും കാമത്തിന്റെ വേലിയേറ്റവും ഗന്ധർവ്വൻ കണ്ണ് വെച്ചതുകൊണ്ടാണോ എന്ന് അവൾ ഒരു നിമിഷം ഭയന്നു. മൂപ്പൻ തന്ന ലായിനി അവളുടെ രക്തത്തിൽ ഇപ്പോൾ തീ കോരിയിടുകയാണ്. അവൾ പതർച്ചയോടെ ശശിയെ നോക്കി.
ശശി: “എന്താ നീ ഇങ്ങനെ ആലോചിക്കുന്നത്? വല്ലതും തോന്നുന്നുണ്ടോ?”
വേദിക (വിറയ്ക്കുന്ന ശബ്ദത്തിൽ): “ഏയ്… ഒന്നുമില്ല. എനിക്ക് ഒന്നും തോന്നുന്നില്ല.”
ശശി: “എന്നാൽ പിന്നെ താമസിക്കണ്ട. കണ്ണടച്ച് മനസ്സാറിഞ്ഞ് പ്രാർത്ഥിച്ചോ. ഗന്ധർവ്വൻ കനിഞ്ഞാൽ നിന്റെ പുണ്യാലൻ പഴയ പുണ്യാലനാകും.”
ശശി പറഞ്ഞ കള്ളങ്ങളെല്ലാം അവന്റെ പ്ലാനിന്റെ ഭാഗമായിരുന്നു. കേട്ടുപഴകിയ മുത്തശ്ശിക്കഥകളെ അവൻ ഒരു ആയുധമായി അവൾക്കെതിരെ പ്രയോഗിക്കുകയായിരുന്നു. വേദിക പതുക്കെ ആൽത്തറയ്ക്ക് മുന്നിൽ കൈകൾ കൂപ്പി കണ്ണുകളടച്ചു.
