പാന്റിനുള്ളിലെ ആർദ്രത ഒരു പ്രവാഹമായി മാറിക്കഴിഞ്ഞു. അവളുടെ വിരലുകൾ അറിയാതെ തന്നെ ആ കൽത്തൂണുകളിൽ മുറുകി.
ഗന്ധർവ്വൻ: “പാലപ്പൂവിന്റെ വെണ്മയും സൗന്ദര്യവുമുള്ള സുന്ദരിയാണ് നീ… ശിലയിൽ നിന്നും എന്നെ മോചിപ്പിച്ച നിനക്ക് നാം എങ്ങനെ പ്രസാദം നൽകാതിരിക്കും ദേവീ? കാലങ്ങൾ കാത്തിരുന്ന ഈ നിമിഷം പാഴാക്കരുത്. വരൂ… എന്നിലേക്ക് അലിഞ്ഞുചേരൂ. നിന്റെ ഓരോ കോശത്തിലും ഗന്ധർവ്വസ്പർശത്തിന്റെ അമൃത് ഞാൻ നിറയ്ക്കാം.”
ഗന്ധർവ്വൻ അത് പറഞ്ഞതും വേദികയുടെ ഉള്ളിലെ അവസാനത്തെ പ്രതിരോധവും തകർന്നു വീണു. അവൾ പൂർണ്ണമായും ഗന്ധർവ്വന്റെ രതിപുഷ്പമായി മാറി. അവളുടെ കണ്ണുകൾ വന്യമായ പ്രണയത്തോടെ അവന്റേതുമായി കോർത്തു.
മഴത്തുള്ളികൾ കനത്തു പെയ്യാൻ തുടങ്ങിയതോടെ പ്രകൃതി അവരെ പൊതിഞ്ഞുപിടിച്ചു.
ഗന്ധർവ്വൻ കുനിഞ്ഞ്, പട്ടുപോലെ മൃദുവായ അവളുടെ ഉടലിനെ തന്റെ ബലിഷ്ഠമായ കൈകളിൽ കോരിയെടുത്തു. നനഞ്ഞൊട്ടിയ നീല ഷർട്ടും ബഗ്ഗി പാന്റും അവളുടെ വശ്യതയെ ഒന്നുകൂടി എടുത്തു കാണിക്കുന്നുണ്ടായിരുന്നു. മഴത്തുള്ളികൾ അവരുടെ ദേഹത്ത് തട്ടി ചിതറുമ്പോൾ, ഗന്ധർവ്വൻ അവളെയും കൊണ്ട് ആ പുരാതന കൽമണ്ഡപത്തിന്റെ അകത്തളത്തിലേക്ക് സാവധാനം നടന്നു.
കൽത്തൂണുകളിലെ പ്രതിമകൾ സാക്ഷിയാക്കി, പാലപ്പൂക്കളുടെ സുഗന്ധമേറ്റ ആ കരിങ്കൽ തറയിൽ ഒരു ദേവനും ദേവിയും തമ്മിലുള്ള അലൗകികമായ രതിക്രീഡയ്ക്ക് അരങ്ങൊരുങ്ങുകയായിരുന്നു.
