വേദിക: “തയ്യാറാണ് ശശീ… സോറി ഗന്ധർവ്വാ… ഞാൻ തയ്യാറാണ്.”
അവളുടെ മറുപടി കേട്ട് ഗന്ധർവ്വൻ അത്ഭുതകരമായി ഒന്ന് ചിരിച്ചു. അവന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം പ്രത്യക്ഷപ്പെട്ടു.
ഗന്ധർവ്വൻ: “അരയന്നത്തിന്റെ സൗന്ദര്യമുള്ള തന്നെ ഞാനിന്ന് സ്വന്തമാക്കും ദേവീ! കാലങ്ങൾ കാത്തിരുന്ന എന്റെ ഈ സ്വാതന്ത്ര്യം നിന്റെ ഈ വശ്യമായ ഉടലിലൂടെ ഞാൻ ആഘോഷമാക്കും. എന്നിലെ രേതസ്സ് നിന്നൂടെ ഉടലിൽ ഒഴുക്കി, നിന്നെ എന്നും എന്റെ ദാസിയാക്കി മാറ്റും!”
വേദികയ്ക്ക് ഇനി എങ്ങോട്ടും ഓടിപ്പോകാൻ കഴിയില്ലായിരുന്നു. പാലപ്പൂക്കളുടെ സുഗന്ധവും ഗന്ധർവ്വന്റെ പൗരുഷവും അവളെ പൂർണ്ണമായും കീഴ്പ്പെടുത്തിയിരുന്നു. അവൾ വികാരത്തോടെ, ഗന്ധർവ്വനെ തന്നെ നോക്കി പറഞ്ഞു:
വേദിക: “എന്നെ സ്വന്തമാക്കു ഗന്ധർവ്വാ… എന്നെ നിങ്ങളിലേക്ക് അലിയിച്ചു കളയൂ…”
വേദിക അത് പറഞ്ഞതും ഗന്ധർവ്വൻ തന്റെ മുഖം താഴ്ത്തി. കാത്തുനിന്ന പ്രകൃതി മഴയുടെ ശക്തി ഒന്നുകൂടി കടുപ്പിച്ചു. ഇടിമുഴക്കത്തിന്റെയും പാലപ്പൂക്കളുടെ സുഗന്ധത്തിന്റെയും പശ്ചാത്തലത്തിൽ, ആ കൽമണ്ഡപത്തിലെ കരിങ്കൽ തറയിൽ വെച്ച് ഗന്ധർവ്വന്റെ ചുണ്ടുകൾ വേദികയുടെ ചുണ്ടുകളുമായി അലൗകികമായ ഒരു ചുംബനത്തിൽ കോർത്തു.
ആ പഴയ കൽമണ്ഡപത്തിന്റെ കരിങ്കൽ ഭിത്തികളിൽ തട്ടി മഴത്തുള്ളികൾ ചിതറുന്ന ശബ്ദം ഒരു താളമായി മാറി. പാലപ്പൂക്കളുടെ ലഹരിപിടിപ്പിക്കുന്ന ഗന്ധം ആ അന്തരീക്ഷത്തിൽ വല്ലാതെ കനത്തു നിന്നു.
