വേദിക ഒന്നും മിണ്ടിയില്ല. അവൾ സാവധാനം അവന്റെ വിരിഞ്ഞ നെഞ്ചിലേക്ക് മുഖം ചേർത്തു. അവളുടെ മൗനം സമ്മതമാണെന്ന് ഗന്ധർവ്വന് മനസ്സിലായി. മഴയുടെ താളത്തിനൊപ്പം ആ കൽമണ്ഡപത്തിൽ പ്രണയത്തിന്റെ പുതിയൊരു അധ്യായം കുറിക്കപ്പെടുകയായിരുന്നു.
ആ കൽമണ്ഡപത്തിന്റെ തണുത്ത കരിങ്കൽ തറയിൽ, പാലപ്പൂക്കളുടെ ലഹരിപിടിപ്പിക്കുന്ന ഗന്ധത്തിനിടയിൽ അവർ പരസ്പരം പുണർന്നു കിടക്കുകയായിരുന്നു. ഗന്ധർവ്വന്റെ നഗ്നമായ നെഞ്ചിലെ ചൂടേറ്റ് കണ്ണടച്ചു കിടന്ന വേദിക, പെട്ടെന്ന് തന്റെ തുടകളിൽ തട്ടുന്ന വന്യമായ ഒരു തടിപ്പ് അറിഞ്ഞു. അത് സാധാരണമായ ഒന്നല്ലെന്ന് അവളുടെ ഉള്ളിലെ സ്ത്രീസഹജമായ ബോധം വിളിച്ചുപറഞ്ഞു.
കൗതുകം അടക്കാനാവാതെ, വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവൾ ആ തടിപ്പിന് മേൽ പതുക്കെ കൈവെച്ചു. ഒരു ഇടിമിന്നൽ ഏറ്റതുപോലെ അവൾ പെട്ടെന്ന് കൈ പിൻവലിച്ചു. അവളുടെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി. ഗന്ധർവ്വൻ വശ്യമായി ഒന്ന് മന്ദഹസിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.
ഗന്ധർവ്വൻ: “എന്തുപറ്റി ഭവതീ? എന്തിനാണ് നീ ഇത്രയ്ക്ക് ഭയപ്പെടുന്നത്? നിന്റെ കൈകൾ എന്തിനാണ് ഇങ്ങനെ വിറയ്ക്കുന്നത്?”
വേദിക (നാണത്തോടെ മുഖം താഴ്ത്തി):
ഒന്നുമില്ല… ഒന്നുമില്ല ഗന്ധർവ്വാ. എനിക്ക്… എനിക്ക് വല്ലാതെ എന്തോ പോലെ തോന്നുന്നു.”
ഗന്ധർവ്വൻ അവളുടെ താടിയിൽ പിടിച്ചു മുഖം അല്പം ഉയർത്തി. അവന്റെ കണ്ണുകളിൽ പ്രണയവും കാമവും ഒരുപോലെ തിളങ്ങുന്നുണ്ടായിരുന്നു.
