ശാരദ ഒന്നും മിണ്ടിയില്ല. ഹാളിലെ നിശബ്ദതയിൽ അവർ ഓരോരുത്തരുടെയും നോട്ടം തന്റെ ശരീരത്തിലെ ഓരോ ഭാഗത്തും പതിയുന്നത് അവർ അറിഞ്ഞു. താൻ അവരുടെ മുന്നിൽ ഒരു തുറന്ന പുസ്തകം പോലെ ആയിരിക്കുന്നു.
“ടീച്ചർക്ക് സമയം വേണമെന്ന് പറഞ്ഞല്ലോ, എത്ര ദിവസം വേണം?” അജിത്ത് ചോദിച്ചു.
“കുറച്ചു ദിവസം… ശനിയാഴ്ച വിനുവിന് ട്യൂഷൻ ഉള്ള ദിവസമാണ്. അന്ന് അവൻ വൈകിയേ വരുള്ളൂ. അന്ന് നമുക്ക്…” ശാരദയുടെ ശബ്ദം താഴ്ന്നു.
“ശനിയാഴ്ച… കൊള്ളാം. അതുവരെ ഈ റെക്കോർഡിംഗ് എന്റെ കയ്യിൽ ഭദ്രമായിരിക്കും. ടീച്ചർ വാക്ക് പാലിക്കുമെന്ന് ഞങ്ങൾക്കറിയാം,” അജിത്ത് ടീച്ചറുടെ കവിളിൽ പതുക്കെ ഒന്ന് തലോടി.
സച്ചിൻ ടീച്ചറുടെ കാലിനടുത്ത് ഇരുന്നു മുട്ടിൽ തലോടിക്കൊണ്ടിരുന്നു. ശാരദ എല്ലാം ഒരു ശിലയെപ്പോലെ സഹിച്ചു.
ഉള്ളിൽ അഗ്നിപർവ്വതം പുകയുന്നുണ്ടെങ്കിലും പുറമെ അവർ അവർക്ക് വഴങ്ങിക്കൊടുത്തു. വിനുവിന്റെ സ്കൂട്ടർ ഗേറ്റിന് മുന്നിൽ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ അവർ പെട്ടെന്ന് അകന്നു മാറി.
“വിനു വന്നു. നിങ്ങൾ ഒന്നും അറിഞ്ഞതായി ഭാവിക്കരുത്,” ശാരദ പതുക്കെ പറഞ്ഞു.
“പേടിക്കണ്ട ടീച്ചറേ, ഞങ്ങൾക്കിടയിൽ ഇതൊരു രഹസ്യമായിരിക്കും. ശനിയാഴ്ച വരെ,”
അജിത്ത് ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
വിനു അകത്തേക്ക് കയറി വന്നപ്പോൾ കണ്ടത് ഹാളിൽ ചായ കുടിച്ചു ചിരിച്ചു സംസാരിക്കുന്ന തന്റെ സുഹൃത്തുക്കളെയും അമ്മയെയുമാണ്.
അമ്മയുടെ മുഖത്ത് ഒരു മ്ലാനത ഉണ്ടായിരുന്നെങ്കിലും അത് കരച്ചിലിന്റെ ആയിരുന്നില്ല.

ഇതിനിടെ മകന്‍ വിനുവിന് സമീപനം ഒന്നും പറഞ്ഞു കണ്ടില്ല….ഇത്രയും ഒപ്പിച്ച മകനോട് ഒരു ചോദ്യവും പറച്ചിലും ഇല്ലേ?
nalloru story aarnu but interest poyi
nalloru theme aarnu but interest poyi
അജിത് മാത്രം മതി. ബാക്കി ഉളളവർ ഒക്കെ കാഴ്ചക്കാർ ആയി മതിയെന്നാ എൻ്റെ ഒരു ആഗ്രഹം.