സച്ചിൻ: “ഞങ്ങൾ അപ്പുറത്ത് നിന്ന് കഴിച്ചോളാം ടീച്ചറേ. വിനു എട്ടു മണിക്ക് തയ്യാറായി നിന്നാൽ മതി. ഞങ്ങൾ വന്ന് വിളിക്കാം.”
ശാരദ: “ശരി… പൊയ്ക്കോ . പക്ഷേ സൂക്ഷിക്കണം.”
വിനു സന്തോഷം കൊണ്ട് തുള്ളിച്ചാടി അകത്തേക്ക് പോയി. അവൻ പോയതും അജിത്ത് ഒരു പടി മുന്നോട്ട് വന്നു. ശാരദയുടെ തൊട്ടടുത്ത് എത്തി. അവന്റെ ശബ്ദം ഇപ്പോൾ ഒരു മന്ത്രണം പോലെയായിരുന്നു.
അജിത്ത്: “സമയവും കാര്യവും മനസ്സിലായല്ലോ? എട്ടു മണിക്ക് വിനുവിനെ ഞങ്ങൾ കൊണ്ടുപോകും. ഒൻപത് മണിയാകുമ്പോൾ ഞങ്ങൾ തിരിച്ചു വരും. അപ്പോൾ ഈ വീടിന്റെ ഗേറ്റ് തുറന്നു കിടക്കണം ടീച്ചറേ. വിനുവിനെ ഞങ്ങൾ സുരക്ഷിതമായി നോക്കിക്കോളാം… ടീച്ചറെ ഞങ്ങൾ അതിലും ഗംഭീരമായി നോക്കും.”
ശാരദയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. റബ്ബർ തോട്ടത്തിൽ നിന്നുള്ള തണുത്ത കാറ്റ് വീശിയപ്പോൾ അവർ ഒന്ന് വിറച്ചു. മഴ പതുക്കെ ശക്തി പ്രാപിക്കാൻ തുടങ്ങിയിരുന്നു. രാത്രി കനക്കുമ്പോൾ, മഴയുടെ ഈ സംഗീതത്തിനൊപ്പം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം തുടങ്ങാൻ പോകുകയാണെന്ന് അവർ അറിഞ്ഞു.
ശാരദ: (പതിഞ്ഞ സ്വരത്തിൽ) “എനിക്ക് പേടിയാകുന്നു അജിത്ത്…”
അജിത്ത്: “പേടിക്കണ്ട. വെള്ളിയാഴ്ചത്തെ പോലെ ഒന്നുമുണ്ടാവില്ല . ടീച്ചർ ആഗ്രഹിക്കുന്ന ആ ചൂട് നൽകാൻ ഞങ്ങൾ നാലുപേരും ഉണ്ടാകും. മറക്കണ്ട… എട്ടു മണിക്ക് വിനു പോകും. ഒൻപതിന് ഞങ്ങൾ എത്തും.”
അവർ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി. വിനു അകത്തുനിന്ന് ഡ്രസ്സ് സെലക്ട് ചെയ്യുന്ന തിരക്കിലായിരുന്നു. ശാരദ ആ മഴ നോക്കി ഉമ്മറത്ത് തന്നെ ഇരുന്നു. അന്തരീക്ഷം ആകെ മൂടിക്കെട്ടിയിരിക്കുന്നു. പ്രകൃതി പോലും ആ രാത്രിയിലെ പൂരത്തിനായി ഒരുങ്ങുന്നത് പോലെ.
