വിനു: “മഴ വന്നാൽ എന്താ അമ്മേ? ഞങ്ങൾ കാറിലാണല്ലോ പോകുന്നത്. അജിത്ത് പറഞ്ഞു അവൻ കൃത്യം എട്ടു മണിക്ക് എത്തുമെന്ന്. അമ്മ പേടിക്കണ്ട, ഞാൻ നേരം വെളുക്കുമ്പോഴേക്കും എത്തും.”
ശാരദ മറുപടി പറഞ്ഞില്ല. അവർ ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി. താൻ എന്തിനാണ് ഇത്രയും പരവേശം കൊള്ളുന്നത്? ഭയമാണോ അതോ ആ പയ്യന്മാരുടെ സ്പർശനത്തിനായുള്ള അടങ്ങാത്ത ദാഹമാണോ? വെള്ളിയാഴ്ച അജിത്ത് നൽകിയ ആ പരുക്കൻ അനുഭവവും, പിന്നീട് അവൻ കാണിച്ച ആ വശ്യതയും അവരുടെ ഉടലിൽ ഒരു വിചിത്രമായ ഉത്തേജനം ബാക്കി നിർത്തിയിട്ടുണ്ട്.
കൃത്യം എട്ടു മണിക്ക് മുറ്റത്ത് കാറിന്റെ ഹോൺ ശബ്ദം കേട്ടു. വിനു ആവേശത്തോടെ വാതിൽ തുറന്നു. അജിത്തും സംഘവും കാറിൽ വന്നിറങ്ങി. അജിത്ത് നേരെ അകത്തേക്ക് കയറി വന്നു. അവന്റെ വേഷം ഇന്ന് വേറെയായിരുന്നു. കറുത്ത ഷർട്ടും നീല ജീൻസും ഇട്ട് അവൻ കൂടുതൽ സുന്ദരനായി തോന്നി.
അജിത്ത്: “വിനു… റെഡിയായോ? ഇറങ്ങാം നമുക്ക്.”
വിനു: “ആടാ. ഞാൻ ദേ വരുന്നു.”
വിനു തന്റെ ബാഗ് എടുക്കാൻ മുറിയിലേക്ക് പോയ സമയം നോക്കി അജിത്ത് പതുക്കെ അടുക്കളയിലേക്ക് നടന്നു. ശാരദ അവിടെ ഗ്യാസ് സ്റ്റൗവിന് അരികിൽ തളർന്നു നിൽക്കുകയായിരുന്നു.
അജിത്ത്: “ടീച്ചറേ… ഒരു ഗ്ലാസ്സ് വെള്ളം കിട്ടുമോ? നല്ല ദാഹം.”
അവന്റെ ശബ്ദം കേട്ട് ശാരദ തിരിഞ്ഞു നോക്കി. അവർ വെള്ളം എടുക്കാൻ കൈ നീട്ടിയതും അജിത്ത് അവരുടെ പിന്നിലൂടെ വന്നു ചേർന്നു പിടിച്ചു. അവന്റെ കൈകൾ ശാരദയുടെ നടുവിലൂടെ ചുറ്റി വയറിൽ മുറുകി.
