ശ്യാമളയുടെ ഒരു ദിവസം [ഋഷി] 87

തലേന്നരച്ചു വെച്ച ഇഡ്ഢലിമാവ് തട്ടുകളിൽ നിറച്ച് അടുപ്പത്തു കേറ്റി. പരിപ്പു വേവിച്ച് ഉള്ളിസാമ്പാർ റഡിയാക്കി. തേങ്ങ ചിരവി ചമ്മന്തിയരച്ചുകൊണ്ടിരുന്നപ്പോൾ ഒരു കാല്പെരുമാറ്റം.

അമ്മായീ! വിറയാർന്ന സ്വരം. മനു! മെലിഞ്ഞ ചെക്കൻ. നിക്കറും ബനിയനും. ഡിഗ്രിക്കു പഠിക്കുവാണെന്ന് കണ്ടാൽ പറയില്ല. അവളുടെ ചുമലു വരേ അവനു പൊക്കമുള്ളൂ. ആ വലിയ കണ്ണുകൾ അവളെയുറ്റു നോക്കുന്നു.

കുട്ടാ! ശ്യാമള അവനെ നാലു വയസ്സുമുതൽ കണ്ടു തുടങ്ങിയതാണ്. നാണംകുണുങ്ങി. മീനുവേടത്തി ചന്തൂൻ്റെ മൂത്ത പെങ്ങളാണ്. അവര് രണ്ടുപേരായിരുന്നു. ഇപ്പോൾ തറവാട്ടിൽ അവരുടെയച്ഛനും മീനുവേടത്തീടെ ഭർത്താവ് രാഘവേട്ടനുമാണുള്ളത്. മനു അവരുടെ ഒറ്റ മോനും.  അവനെ അവളുടെ മൂത്തമോനായാണ് അവൾ കണ്ടിരുന്നത്.

ദാ ആ വരാന്തയിൽ പേസ്റ്റിരുപ്പുണ്ട്. നീ ബ്രഷു കൊണ്ടുവന്നിട്ടില്ലേടാ?

അവൻ കൈയുയർത്തി. ബ്രഷുണ്ട്. അവൾക്കു ചിരി വന്നു. കുട്ടൻ പല്ലുതേച്ചിട്ടു വാടാ. അമ്മായി ചായകൂട്ടാം…

ചമ്മന്തിയിൽ കടുകുവറുത്തിട്ടു. ചായയ്ക്കു വെള്ളം തിളച്ചപ്പോൾ തേയിലയും പാലും കൂട്ടി ചായ അനത്തി. അപ്പഴേക്കും മനുവെത്തി ശ്യാമള അവനൊരു ഗ്ലാസ് ചായകൊടുത്തു. ഒപ്പം അവളുമെടുത്ത് അവനെ ചേർത്തുപിടിച്ചുകൊണ്ട് മുന്നിലത്തെ വരാന്തയിലേക്കു പോയി. നോക്കിയപ്പോൾ സമയം കൃത്യം ആറുമണി.

അമ്മായീടെ വശങ്ങൾ.. തുടയും മുലയും മേലമർന്നപ്പോൾ മനുവിനുള്ളിൽ നേരിയ കിരുകിരുപ്പു പൊട്ടിമുളച്ചു. അരകല്ലിൽ തേങ്ങയരയ്ക്കുമ്പോൾ ആ വെളുത്തു കൊഴുത്ത മുലകൾ ഒരു മേൽമുണ്ടുപോലുമില്ലാതെ ആ മുന്നിലിത്തിരി താഴ്ത്തിവെട്ടിയ പഴയ ബ്ലൗസിനുള്ളിൽ ഞെരിഞ്ഞുതുളുമ്പുന്നത്  ഒരു നിമിഷം കണ്ണിമയ്ക്കാതെ നോക്കിപ്പോയി.

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

1 Comment

Add a Comment
  1. ഡോ.കിരാതൻ

    കൊള്ളാം ഋഷി. നന്നായീട്ടുണ്ട്. അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *