അന്ന് രാത്രി പത്തുമണിവരെയും മാധുരിയെ തേടി ആവശ്യക്കാരെത്തി…..അവസാനം വന്ന എഴുപതുവയസുകാരന്റെ തടിച്ച ശരീരത്തിനടിയിൽ അമർന്നു കിടക്കുമ്പോൾ അവൾക്ക് ശരീരം ചതഞ്ഞരയുന്നതുപോലെ തോന്നി….മദ്യത്തിന്റെ രൂക്ഷ ഗന്ധത്തിൽ മനം പുരട്ടി…..കൊഴുത്ത ദ്രാവകം ഉള്ളിൽ നിക്ഷേപിച്ച് അയാൾ മടങ്ങിയതും മാധുരി കമിഴ്ന്നു കിടന്നു….. അവൾ തേങ്ങുകയോ അവളുടെ കണ്ണുകൾ നിറയുകയോ ചെയ്തില്ല….സോണാഗച്ചിയിലെ വേശ്യകളുടെ കണ്ണുകൾ വറ്റിയിരുന്നു…..
വാതിൽ തുറക്കുന്ന ശബ്ദം കേട്ടു…. മാധുരി തിരിഞ്ഞു നോക്കിയതും മുറിയിലെ ചുവന്ന വെളിച്ചത്തിൽ അബ്രാം ഖാലിദിന്റെ രൂപം തെളിഞ്ഞു…..അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തന്നെ അടച്ചാക്ഷേപിച്ചവൻ വീണ്ടും വന്നിരിക്കുന്നു….ഒരു മണിക്കൂറോളം തന്നെ ഉപയോഗിച്ചിട്ടും തൃപ്തി ഇല്ലാതെ എഴുന്നേറ്റു പോയവൻ….
“എഴുന്നേൽക്കണ്ട…. കിടന്നോളു……. “മുറിയിലേക്ക് കയറിയ അബ്രാം പോക്കറ്റിൽ നിന്ന് കാവി നിറത്തിലെ ഒരു പേഴ്‌സും ആരോ ഒരാളുടെ രേഖാചിത്രവും പുറത്തേക്ക് എടുത്തു, കട്ടിലിന്റെ അടിയിൽ ഭദ്രമായി വച്ചു….അബ്രാം പിന്നിലേക്ക് കൈനീക്കി തന്റെ അരയിൽ തിരുകി വച്ചിരുന്ന കത്തി പുറത്തേക്ക് എടുത്തതും മാധുരി അമ്പരന്നു… അവനതും ഭദ്രമായി നിലത്ത് ഒതുക്കിവച്ചു….കത്തിയിൽ ചോര പുരണ്ടിരുന്നു…. അതേതോ മൃഗത്തിന്റെ രക്തമാണെന്ന് വിചാരിക്കാൻ അവളുടെ മനസ്സ് വിസ്സമ്മദിച്ചു….
“നിങ്ങൾ ആരെയാ കൊന്നത്…. ആരെയാ കൊല്ലാൻ പോകുന്നത്?…..”
രണ്ട് ചോദ്യങ്ങൾ…അത് രണ്ടിനും അബ്രാമിന്റെ ഉള്ളിൽ ശരിയായൊരു ഉത്തരം ഇല്ലായിരുന്നു….

ഇതുവരെ വായിക്കാത്ത ശൈലിയിലുള്ള എഴുത്ത്
മനോഹരമായ കഥ
തുടർന്ന് എഴുതു
കളി കുറച്ചു കൂടി വിശദ്വികരിച്ച് എഴുതുമോ?
താങ്കളുടെ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു
നല്ല കഥ. ❤️
😍😍😍😍
മുംബൈ നഗരത്തിരക്കുകൾക്ക് നടുവിലെ മുഹമ്മദലി ജിന്നാ റോഡിലെ കാമാതിപുര. ഒരിക്കലെങ്കിലും മിനിമം ആ റോഡിലൂടെങ്കിലും കടന്നു പോകണമെന്ന് വലിയ ആഗ്രഹമായിരുന്നു. അവിടത്തെ പതിവുകാരൻ ഒരു ഗോവൻ ചങ്ങാതിയുമായി കാമാതിപുരയിൽ പോകാൻ ഞാനും ധൈര്യപ്പെട്ടു.
സന്ധ്യ മയങ്ങിയ ആ ഏഴുമണി നേരം നിരത്ത് തിളച്ചു തുടങ്ങിയിരുന്നു. നിറയെ ബൾബുകൾ മിന്നുന്ന, തെരുവിലേക്ക് കാവാലിയും നൂപുരനാദവും ചിതറുന്ന, പുരുഷാരം എന്തിനൊക്കെയോ തിക്കിതിരക്കുന്ന ആ പഴയ വലിയ കെട്ടിടങ്ങൾക്ക് താഴെ ഒറ്റയ്ക്കും കൂട്ടമായും സ്ത്രീകൾ നിരന്നു നില്ക്കുന്ന കാമാതിപുര എന്ന ആസക്തിയുടെ തെരുവ്. ഒരാളെയും തുറിച്ചു നോക്കരുത് എന്ന് നിർദ്ദേശം. ടീ ഷർട്ടും ട്രൗസറുമണിഞ്ഞ ഒരു ചെറിയ പെൺകുട്ടിയുടെ മുഖത്തേക്ക് അറിയാതെ ദൃഷ്ടികൾ പാളിവീണപ്പോൾ കണ്ട കാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.
രണ്ട് കൈകളുടെയും തള്ളവിരലുകൾ ട്രൗസറിൽ കൊരുത്തു നിന്നിരുന്ന അവൾ വളരെ പെട്ടെന്ന് ട്രൗസർ ഒന്ന് അരയിൽ നിന്ന് താഴ്‌ത്തിയുയർത്തി. നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയി . കാലുകൾ തിടുക്കപ്പെട്ടു. ഇരുപത്തിരണ്ടാം വയസ്സിലും കണ്ണിലിരുട്ട് കയറി.
സോണാഗച്ചി പോയിട്ടില്ല… പക്ഷെ Asansol nu അടുത്തുള്ള വേശ്യാലയത്തിൽ പോയിട്ടുണ്ട്, രമിക്കാൻ അല്ല കൂടെയുള്ളവരുടെ കാമം ശമിപ്പിക്കാൻ പോയപ്പോൾ കൂട്ട് പോയത്… ഒരു വല്ലാത്ത അനുഭവമാണ്, 12 വർഷത്തിനിപ്പുറവും ആ ദിവസം മറക്കാൻ പറ്റില്ല.
ഇന്നുവരെ കാണാത്ത കേട്ടിട്ട് ചിരിച്ചു തള്ളുന്ന സ്ഥലത്ത് എത്തിപ്പെട്ടപ്പോൾ ഉള്ളിലെ കാമം പോലും ഓടി ഒളിച്ചു. ഇവിടെ പറഞ്ഞപോലെ, കൈമാടി വിളിക്കും വാ വാ എന്നും പറഞ്ഞു… ശരിക്കും മരവിച്ച അവസ്ഥയായിരുന്നു… അന്ന് ഞാൻ ആരെയും തിരഞ്ഞെടുക്കാത്തതിന് കൂട്ടുകാർ പോയ gumti റൂമിലെ ചേച്ചി പറഞ്ഞത് തനിക്ക് എന്താ പൊന്തില്ലേ എന്നായിരുന്നു…
പാവങ്ങൾ ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്നു… അവർക്കും ഉണ്ടാവും ഓരോ കഥകൾ….
മനസ്സിൽ ഇന്നും ആ ഓർമ്മകൾ മായാതെ കിടക്കുന്നു…വീണ്ടും podi തട്ടിയെടുപ്പിച്ച saho 🫡….