“നീ എന്നെ തൊടുന്നോ, ഞാൻ ആരാന്ന് മറന്നോ ”
ചാക്കിനു പുറകിലേക്ക് മാതിയെ പതിയെ കിടത്തി. എണ്ണക്കറുപ്പ്.. ഒത്ത ശരീരം. ആരഭാഗം ചാക്കിന് മുകളിൽ ഉയർന്നു നിന്നു. കാർന്നോരുടെ വിരലുകൾ തുടയിൽ തഴുകിക്കേറിവന്നു. രോമങ്ങളെ വകഞ്ഞുമാറ്റി ഉള്ളറകളിലെ നിഗൂഢതയിലേക്ക് കടന്നു. ഒരു കയ്യിൽ കിടന്ന് മുലകൾ ഞെരിഞ്ഞമർന്നു. മാതിക്കു നന്നേ വേദനിച്ചു.
ചാക്ക് മാറ്റി മുകളിൽ കിടക്കുമ്പോൾ ഈ തമ്പ്രാക്കളുടെ തൊട്ടുകൂടായ്മ എവിടെപ്പോയി എന്നൊന്നും ചിന്തിക്കാൻ മാതിക്കും കഴിഞ്ഞില്ല.
എന്തെക്കെയോ കാട്ടി കൂട്ടി കാർന്നോർ എഴുന്നേറ്റ് പോയി.
മുലക്കച്ച കെട്ടുമ്പോൾ ഒന്ന് ഉറപ്പായിരുന്നു മാതിക്കു. താൻ നശിച്ചിട്ടില്ല. അയാളുടെ മനസ്സിന്റെ ഉണർവ് ശരീരത്തിനില്ല. വിരലല്ലാതെ മറ്റൊന്നും ഉള്ളിലേക്കു പ്രവേശിച്ചിട്ടില്ല. അതെ കാർന്നോർക്ക് ഉണർവില്ല.
ഇത് നാളുകൾ തുടർന്നുകൊണ്ടിരുന്നു. ആഴ്ചയിൽ ഒരിക്കൽ വളമെടുക്കൽ തുടർന്നു.
ഒരിക്കൽ കാർന്നോർ എഴുന്നേറ്റ് പോയ ഉടൻ മുലക്കച്ച കെട്ടുമ്പോൾ അകത്തു ചാക്കുകൾക്കിടയിൽ മാതി രണ്ട് കണ്ണുകൾ കണ്ടു. മാതി പേടിച്ചു ഓടി.
തുടരും
