————————————————————————————————
രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജേഷ് കോളേജിലെത്തുമ്പോൾ മനസ്സ് നിറയെ അമ്മയുമായി ചേർന്ന് മെനഞ്ഞ ആ വന്യമായ പ്രതികാരത്തിന്റെ പ്ലാനുകളായിരുന്നു. കോളേജ് ഇടനാഴിയിലെ തിരക്കുകൾക്കിടയിൽ സ്മിത അവനെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പഴയ പരിഭവങ്ങളെല്ലാം മായ്ച്ചുകളഞ്ഞ ഒരു വിവശതയോടെ അവൾ ഓടിവന്ന് അവന്റെ കൈ പിടിച്ചു.
“രാജേഷേ… എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്,” ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി അവൾ അവനെ ലൈബ്രറിയുടെ വിജനമായ പിൻഭാഗത്തേക്ക് വലിച്ചു കൊണ്ടുപോയി.
ചുവരിലെ വള്ളിപ്പടർപ്പുകൾക്കിടയിൽ മറഞ്ഞുനിന്ന് അവൾ വിതുമ്പി.
“അന്ന്… അന്ന് അച്ഛൻ പെട്ടെന്ന് ചോദിച്ചപ്പോൾ പേടിച്ചുപോയിട്ടാ ഞാൻ നിന്നെയൊക്കെ കുറ്റപ്പെടുത്തിയത്. ഞാൻ പറഞ്ഞത് തെറ്റാണെന്ന് എനിക്കിപ്പോൾ മനസ്സിലായി. പ്ലീസ്… എന്നോട് ക്ഷമിക്കണം.” സ്മിതയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങി.
രാജേഷ് അവളുടെ ആ മുഖത്തേക്ക് ഉറ്റുനോക്കി. ഉള്ളിൽ ചിരി വന്നെങ്കിലും അവൻ പുറമെ ഗൗരവം നടിച്ചു. ‘പെണ്ണല്ലേ… നിമിഷനേരം കൊണ്ട് കള്ളക്കണ്ണീരൊഴുക്കാൻ ഇവളെയൊക്കെ കഴിഞ്ഞേ മറ്റാരുമുള്ളൂ’ എന്ന് അവൻ മന്ത്രിച്ചു. സ്മിതയുടെ അവിഹിതങ്ങൾ തന്റെ കണ്ണുകൾ കൊണ്ട് കണ്ടതാണെന്ന സത്യം അവൾക്കറിയില്ലല്ലോ. പൂറി മോൾ അഭിനയിച്ച് തകർക്കുകയാണല്ലോ എന്നോർത്തപ്പോൾ അവന് അവളോട് പുച്ഛം തോന്നി.
“അതെല്ലാം മറന്നേക്കൂ സ്മിതേ… നിന്നോടുള്ള എന്റെ ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല,” ഒരു മികച്ച നടനെപ്പോലെ അവൻ അവളുടെ കണ്ണീർ തുടച്ചു.
