അന്ന് രാത്രി തീരെ ബോധം ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു ദേവൻ അവന്റെ റൂമിലേക്ക് കടന്നു വന്നത്.
“… ഇന്ന് നമ്മുടെ ആദ്യ രാത്രി അല്ലെ. നമുക്ക് അതങ്ങ് ആഘോഷിച്ചാലോ…” വഷളൻ ചിരിയോടെ നിരഞ്ജൻ അവന്റെ ഷർട്ട് ഊരി വലിച്ചെറിഞ്ഞു.
“… കണ്ടോ ഇതെല്ലാം ഞാൻ നിനക്കുവേണ്ടി വാങ്ങി കൂട്ടിയത…” തന്റെ അലമാരയിൽ ഒരു രഹസ്യ അറ തുറന്ന് ഒരുപാട് സാധനങ്ങൾ അവൻ പുറത്തേക്ക് എടുത്തിട്ടു.
അതെല്ലാം കണ്ട് ദേവുവിന്റെ കിളി പോയി. ചെറുതും വലുതുമായി പല ഷേപ്പിൽ ഉള്ള ഡിൽഡോ,വൈബ്രേറ്റർ, ഒരുപാട് ടോർച്ചർ ഉപകരണങ്ങൾ. മിക്ക സാധനങ്ങളുടെ പേരുപോലും ദേവുവിന് അറിയില്ലായിരുന്നു. പിന്നെ അവിടെ നടന്നത് നിരഞ്ജന്റെ കടന്നാക്രമണം ആയിരുന്നു.കട്ടിലിന്റെ നാലു കാലിലായി കെട്ടിയിട്ട അവസ്ഥയിൽ ബന്ധിക്കപ്പെട്ട ദേവുവിന് ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ ആ ക്രൂരതകൾ എല്ലാം ഏറ്റുവാങ്ങി. രാത്രി മുഴുവൻ മകന്റെ പീഡനം പകൽ അമ്മക്ക് അടിമപ്പണിയും.
ഒരുദിവസം പുതിയ അയൺബോക്സ് ഉപയോഗിച്ച് നിരഞ്ജന്റെ ഷർട്ട് തേയ്ക്കുന്നതിന്റെ ഇടക്ക് ഷർട്ട് കരിഞ്ഞു പോയി. അതിന് ഒരു ദയയും ദാക്ഷണ്യവും ഇല്ലാതെ ഇട്ടിരുന്ന പേന്റിലെ ബെൽറ്റ് ഊരി ദേവുവിനെ പൊതിരെ തല്ലി. ഇതിനേക്കാൾ അവളെ വേദനിപ്പിച്ചത് തനിക്ക് ഉള്ളു തുറന്ന് സംസാരിക്കാൻ തന്നെ മനസ്സിലാക്കാൻ പോലും ആരുമില്ല എന്നതായിരുന്നു. നാൾ പ്രതി നിരഞ്ജന്റെ ക്രൂരത കൂടി വന്നു അതിനെല്ലാം ഒത്താശക്ക് അവന്റെ അമ്മയും.
ഈ നരകജീവിതത്തിൽ നിന്നും എന്നന്നേക്കുമായി യാത്രയാവാൻ തീരുമാനിച്ച ദേവു നിരഞ്ജന്റെ അച്ഛന്റെ sleeping pills മുഴുവനും കഴിച്ചു. എന്നാൽ കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്തിച്ചയത് കൊണ്ട് ആ ശ്രമം വിഭലമായി. അബോധവസ്ഥയിൽ നിന്നും ഉണർന്ന ദേവുവിലേക്ക് എത്തിയത് താൻ ഒരു അമ്മയാവാൻ പോകുന്നു എന്നാ വാർത്തയാണ്. ഒരേ സമയം സന്തോഷിക്കണോ വിഷമിക്കണോ എന്നറിയാൻ കഴിയാതെ അവൾ പകച്ചിരുന്നു. നിരഞ്ജന്റെ പിടിപാട് മൂലം ആത്മകത്യശ്രമം ആശുപത്രിക്കാർ മറച്ചു പിടിച്ചു.
