ഉമ്മച്ചിയോടൊപ്പം മസ്സാജ് പാർലറിൽ [Smitha] 687

തനി കേരളീയ വാസ്തുശിൽപ്പമാതൃകയിൽ.

വലിയ ഗേറ്റും വിശാലമായ മുറ്റവും.

“ഇന്ന് ആരുമില്ലേ?”

ശൂന്യമായ മുറ്റത്തേക്ക് നോക്കി റസിയ അദ്‌ഭുതത്തോടെ സ്വയം ചോദിച്ചു.

“എന്നും ഒരുപാടാളും വണ്ടിയും ഒക്കെ കാണുന്നതാണല്ലോ,”

അവർ റിസപ്‌ഷനിലേക്ക് കയറി.

അവിടെ ഏകദേശം ഒമ്പതോളം ആളുകൾ ഇരിപ്പുണ്ട്.

“മഹാലക്ഷ്മി ഡോക്റ്റർ ഇന്നില്ലേ?”

കസേരയിലിരുന്നു ഒരു സ്ത്രീയോട് റസിയ ചോദിച്ചു.

“രണ്ടുപേരും ഇല്ല,”

അവർ പറഞ്ഞു.

“നാരായണൻ വൈദ്യരും ഇല്ല മഹാലക്ഷ്മി ഡോക്ട്ടരും ഇല്ല,”

“ങ്ഹേ? ഇല്ലേ?”

അൽപ്പം പരിഭ്രാന്തിയോടെ റസിയ ചോദിച്ചു.

“അതെന്താ?”

“അവർക്ക് ചെറിയ ഒരാക്സിഡന്റ്റ് …ഇന്നലെ കോഴിക്കോട് പോയതാ..അവിടെ ബേബി മെമ്മോറിയലിൽ ഓർത്തോയിലാ..കൊഴപ്പം ഒന്നും ഇല്ല …എന്നാലും ഒരാഴ്ച്ച എങ്കിലും കഴിയും,”

“അപ്പൊ ഇനി എന്താ ചെയ്യാ റിസ്സൂ?”

റസിയ അവനോട് ചോദിച്ചു.

“ഇവിടെ മോനുണ്ട്… വിമൽ ഡോക്റ്റർ! പുള്ളിയോടൊന്ന് ചോദിക്ക്,”

ആ സ്ത്രീ പറഞ്ഞു.

അപ്പോൾ അകത്ത് നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു.

വിമൽ.

അതി സുന്ദരൻ.

അരോഗദൃഢഗാത്രൻ.

നല്ല പ്രകാശമുള്ള കണ്ണുകൾ.

ഏറ്റവും ആകർഷണീയം അയാളുടെ അധര ഭംഗിയാണ്.

ഒരു കറുത്ത ടീ ഷർട്ടും ചാരനിറമുള്ള ട്രാക്ക് ജീൻസുമാണ് വേഷം.

“ഇതാ മോൻ..ഒന്ന് ചോദിച്ചു നോക്കിക്കോ,”

ആ സ്ത്രീ വീണ്ടും പറഞ്ഞു.

“സാർ,”

റസിയ അയാളുടെ നേരെ തിരിഞ്ഞു.

അയാൾ അവളെ നോക്കി.

അയാളുടെ കണ്ണുകളിലെ പ്രകാശം ഒന്നുകൂടിക്കൂടിയത് റിസ്വാൻ കണ്ടു.

“പറയൂ,”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...