വില്ലൻ 12 [വില്ലൻ] 2891

കടന്നുവന്നു……………………

സമർ………………..അവന്റെ കണ്ണുകൾ…………….മറ്റുള്ളവരെ പെട്ടെന്ന് ആകർഷിക്കുന്ന കണ്ണുകൾ…………………

പക്ഷെ അവസാനം അവനെ കണ്ടപ്പോൾ ആ കണ്ണുകളിൽ നിഷ്കളങ്കതയോ സ്നേഹമോ അല്ലാ ഞാൻ കണ്ടത്………………..

തീ…………….

ആളിക്കത്തുന്ന തീ………………

അവന്റെ ഒരു നോട്ടം പോലും ഇത്ര ഭയപ്പെടുത്തും എന്ന് അന്നാണ് ഞാൻ മനസ്സിലാക്കുന്നത്………………….

ലക്ഷ്മിയമ്മ ഓർമ്മകൾ അയവിറക്കി………………….

സമറും ഷാഹിയും അതിൽ നിറഞ്ഞു നിന്നു……………..

 

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

നിരഞ്ജനയുടെ ഫോൺ ശബ്‌ദിച്ചു……………….

നിരഞ്ജന ഡിസ്പ്ലേയിലേക്ക് നോക്കി……………….

“ഇയാൾക്ക് വേറെ പണി ഒന്നുമില്ലേ………………”…………..നിരഞ്ജന പേര് കണ്ടു സ്വയം നെടുവീർപ്പിട്ടു………………..

കന്യാകുമാരിയിലേക്കുള്ള യാത്രയിൽ ട്രാവലറിൽ ഇരിക്കുകയായിരുന്നു നിരഞ്ജന…………………..

നിരഞ്ജന സ്വയം നെടുവീർപ്പിട്ടതിന് കുറച്ചു ശബ്ദം കൂടി പോയി……………….അടുത്തിരിക്കുന്ന ബാലഗോപാൽ ഇത് കേട്ടു…………………..

“എന്ത് പറ്റി മാഡം………………”……………ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു………………….

നിരഞ്ജന ഫോൺ ഡിസ്പ്ലേ ബാലഗോപാലിന് കാണിച്ചു കൊടുത്തു…………………

ഫോണിൽ തെളിഞ്ഞ പേര് ബാലഗോപാൽ വായിച്ചു…………….

ഐ ജി ദാമോദർ………………

“ഹയ്…………… ദാമു അണ്ണൻ……………..”……………..ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു………………

നിരഞ്ജന സംശയത്തോടെ ബാലഗോപാലിനെ നോക്കി………………….

“ഒന്നുമില്ല………………എന്തുപറ്റി മാഡം………………”………………ബാലഗോപാൽ പെട്ടെന്ന് വിനീതനായി………………….

“എന്ത് പറ്റാൻ……………..ഇയാളെ കോത്തായത്തിലെ വിളി………………ഡിജിപിക്ക് മാത്രം റിപ്പോർട്ട് ചെയ്താൽ എന്നാണ് ഓർഡർ എന്നൊന്നും ഇയാൾക്ക് അറിയില്ല എന്ന് തോന്നുന്നു………………..കേസ് എന്തായി എന്ന് ചോദിച്ചിട്ട് ഡെയിലി ഒരു പത്തോ പതിനഞ്ചോ തവണ വിളിക്കും……………കേസിന്റെ വിഷയങ്ങൾ പറയുന്നതിൽ ഞാൻ ഒഴിഞ്ഞുമാറിയാൽ പിന്നെ ഇയാളുടെ ഒടുക്കത്തെ ഒലിപ്പീരാണ്…………………..”……………….നിരഞ്ജന അവജ്ഞതയോടെ പറഞ്ഞു………………….

ബാലഗോപാൽ അതുകേട്ട് ചിരിച്ചു…………………

“മാഡം…………….. പെൺ പോലീസുകാർക്കിടയിൽ ഐജി സാറിന്റെ പേരെന്താണെന്ന് അറിയാമോ………………”…………….ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു………………

ഇല്ലായെന്ന അർത്ഥത്തിൽ നിരഞ്ജന തലയാട്ടി………………..

The Author

326 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *