ഞാൻ…. അത് കൊഴപ്പം ഇല്ല. കൈയ്യിലോ ഇനി എന്റെ മുഖത്തു ഇരുന്നു തൂറിയാലും എനിക്ക് കൊഴപ്പം ഇല്ല. എനിക്ക് അത്രക്ക് ഇഷ്ട്ടമാ. ഞാൻ പോയിട്ട് വരാം.കതക് അടച്ചേക്ക്.
അതും പറഞ്ഞു ചേച്ചീനെ എടുത്തു ഞാൻ ഒരു ഉമ്മയും കൊടുത്തു ഞാൻ ടൗണിലേക്ക് പോയി. ടൗണിൽ കുറച്ചു നേരം നിന്ന് കുറച്ചു സാധനം മേടിക്കാൻ ഉണ്ടായിരുന്നു. അതും മേടിച് തിരിച്ചു വരുന്ന വരിക്കു വീടിന്റെ അടുത്ത് എത്താറായപ്പോൾ ആണ് കോളേജിലെ മായ ടീച്ചറെ കാണുന്നെ. ഞാൻ ടീച്ചറിന്റെ അടുത്ത് കൊണ്ടേ വണ്ടി നിർത്തി. അപ്പോൾ ടീച്ചർ ചോദിച്ചു
ടീച്ചർ… ശരത് എവിടെ പോയതാ.
ഞാൻ… ടൗണിൽ വരെ പോയതാ. ടീച്ചറോ.
ടീച്ചർ… ഞാൻ ഇവിടെ അടുത്ത് എന്റെ കൂട്ടുകാരീടെ അടുത്ത് വരെ പോയതാ. കൂട്ടുകാരി വീട്ടിൽ ഇല്ലായിരുന്നു.ശരണ്യക്ക് എങ്ങനെ ഉണ്ട്. കുറഞ്ഞോ.
ഞാൻ…. കുറഞ്ഞു.
ടീച്ചർ… ഇവിടെ അടുത്താണോ വീട്.
ഞാൻ… അതെ.വരുന്നോ.വരുവാണെങ്കിൽ ഫുഡ് കഴിച്ചിട്ട് പോകാം.സമയം ഒരുമണി കഴിഞ്ഞില്ലേ.
ടീച്ചർ… ശരി. ഞാൻ വരാം.
ഞാൻ… കേറിക്കോ.
ടീച്ചർ… കേറി. പോകാം.
അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് വണ്ടി എടുത്തു. വീട്ടിൽ എത്തി.
ഞാൻ… ഇറങ്ങിക്കോ. ഇതാ വീട്.
ഞാൻ മുറ്റത് വണ്ടി വച്ചു പോയി ഡോർ ബെൽ അടിച്ചു. അമ്മയാണ് ഡോർ തുറന്നത്. ടീച്ചറെ കണ്ടപ്പോൾ അമ്മ
അമ്മ… ടീച്ചറെ എവിടെ വെച്ച് കണ്ടടാ. കേറിവാ ടീച്ചറെ.
ഞാൻ… ഇവിടെ കവലെ വെച്ച്.
ടീച്ചർ…. ഞാൻ എന്റെ കൂട്ടുകാരീടെ വീട് വരെ വന്നതാ.കൂട്ടുകാരി വീട്ടിൽ ഇല്ലായിരുന്നു. തിരിച്ചു പോകുന്നവരിക്ക ഇവനെ കണ്ടേ. ശരണ്യ എന്തിയെ.
