ഫോൺ മാറ്റിവെച്ച് ബെഡിലേക്ക് ചരിഞ്ഞുകിടന്ന ചിത്രയുടെ ഉള്ളിൽ വല്ലാത്തൊരു സംഘർഷമായിരുന്നു. കണ്ണുകൾ അടച്ചപ്പോൾ അവളുടെ ഉള്ളിൽ രണ്ട് ചിത്രങ്ങൾ മാറി മാറി തെളിഞ്ഞു വന്നു.
ഒന്ന് ഗോകുൽ—അവളുടെ പ്രണയം. ആ മനസ്സിലും വാക്കുകളിലും തന്നോട് മാത്രമുള്ള കരുതലുണ്ട്. ഏത് പാതിരാത്രിയിലും തനിക്ക് ചാരിനിൽക്കാൻ കഴിയുന്ന തണൽ അവനാണ്. അവനെ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് അവൾക്ക് ചിന്തിക്കാൻ പോലുമാകില്ല. പക്ഷേ, മറ്റൊന്ന് ഫവാസാണ്—ഒരു വന്യമായ ലഹരി. വർക്കലയിലെ രാത്രിയിൽ ഫവാസ് അവളെ കൈകാര്യം ചെയ്ത രീതി, അവന്റെ പരുക്കൻ സ്പർശനങ്ങൾ, ആ മുറിയിലെ ഇരുട്ടിൽ അവളിലെ കാമത്തെ അവൻ ഉണർത്തിയ രീതി…
അത് ഓർക്കുമ്പോൾ ഇപ്പോഴും അവളുടെ ഉള്ളിൽ ഒരു വിറയൽ പായുന്നു. ഒരു കാമുകിയെപ്പോലെയല്ല അവൻ കൈകാര്യം ചെയ്തത്. തന്റെ മുടിയിൽ ചുറ്റിപ്പിടിച്ച് പിന്നിലേക്ക് വലിച്ചുകൊണ്ട് അവൻ അവളുടെ കാതിൽ മന്ത്രിച്ച ആ വാക്ക്—”ശരിക്കും നീ ഒരു ചരക്ക് തന്നെയാടി”—അതൊരു ചാട്ടവാറടി പോലെ അവളുടെ ഉള്ളിൽ കൊണ്ടു.
പക്ഷേ, അത് അവളെ തളർത്തുകയല്ല, മറിച്ച് മുമ്പ് അനുഭവിക്കാത്ത ഒരുതരം ഉന്മാദത്തിലേക്കാണ് നയിച്ചത്. തന്റെ സ്വഭാവം ഇത്രമേൽ മാറിയത് അവൾ തന്നെ അത്ഭുതത്തോടെ ഓർത്തു. പണ്ട് ഷാൾ ഇല്ലാതെ ചുരിദാർ പോലും ഇടാൻ മടിച്ചിരുന്ന, ആൾക്കൂട്ടത്തിൽ തല താഴ്ത്തി നടന്നിരുന്ന ആ പഴയ കുട്ടിയല്ല അവളിന്ന്. ഇന്ന് ഉള്ളിൽ ബ്രാ പോലും ധരിക്കാതെ, നേർത്ത വസ്ത്രങ്ങൾക്കുള്ളിലൂടെ തന്റെ ശരീരം വെളിവാക്കി പൊതുസ്ഥലങ്ങളിലൂടെ നടക്കുമ്പോൾ പുരുഷന്മാരുടെ കണ്ണുകൾ തന്നിൽ ഉടക്കുന്നത് അവൾ ആസ്വദിക്കുന്നു.
