മുറിയിൽ ആരുമുണ്ടായിരുന്നില്ല. പക്ഷേ, ആ മുറിയിലെ ഓരോ കാഴ്ച്ചയും തലേരാത്രി നടന്ന കാര്യങ്ങളുടെ സാക്ഷ്യപത്രങ്ങളായിരുന്നു. ബെഡ്ഷീറ്റ് ആകെ വലിച്ചുവാരി ഇട്ടിരിക്കുന്നു. തറയിൽ കൊണ്ടതിൻറെ കവറിന്റെ ഒരു ചെറിയ കഷ്ണം കീറിപ്പറിഞ്ഞു കിടപ്പുണ്ട്. മുറിയിലാകെ പെർഫ്യൂമിന്റെയും വിയർപ്പിന്റെയും രൂക്ഷഗന്ധം തങ്ങിനിൽക്കുന്നു.
അവൻ കട്ടിലിനരികിലേക്ക് നടന്നു. വെളുത്ത വിരിപ്പിന്മേൽ ചില പാടുകൾ… ചിത്രയുടെ നിസ്സഹായാവസ്ഥയുടെയും ഫവാസിന്റെ വന്യതയുടെയും അടയാളങ്ങൾ. ഗോകുലിന് ഓക്കാനം വരുന്നതുപോലെ തോന്നി. അവൻ കുറച്ചുനേരം അവിടുത്തെ സോഫയിൽ തളർന്നിരുന്നു.
അവർ പോയി എന്ന് മനസിലാക്കി ഗോകുൽ തിരികെ തുരിവനന്തപുരത്തേക്ക് മടങ്ങാൻ തിരുമാനിച്ചു. ആ യാത്രയിൽ ഗോകുലിന്റെ മനസ്സ് ഒരു ഭ്രാന്താലയമായിരുന്നു. കാർ ഓടിക്കുമ്പോഴും അവന്റെ കാതുകളിൽ മുഴങ്ങിയത് ആ റിസോർട്ട് മുറിയിലെ ചുവരുകൾ ഭേദിച്ചു വന്ന ചിത്രയുടെ ശബ്ദമായിരുന്നു. മറ്റൊരുത്തന്റെ പേര് വിളിച്ചുള്ള അവളുടെ ആ നിലവിളികൾ അവനെ ഒരേസമയം തകർക്കുകയും തളർത്തുകയും, ഒപ്പം വന്യമായ ഒരു ലഹരി നൽകുകയും ചെയ്യുന്നു.
മുറിയിൽ എത്തിയ ഗോകുൽ ലൈറ്റണച്ച് കട്ടിലിൽ കിടന്നു. പക്ഷേ ഉറക്കം വന്നില്ല. അവൻ ആലോചിച്ചു. ഇത്രേ നാൾ പ്രണയിച്ച അവളെ വെറുതെ വിട്ടുകൊടുക്കാൻ കഴിയില്ല. ചിത്ര… അവൾ അവന്റെ പ്രാണനായിരുന്നു. പക്ഷേ ഇപ്പോൾ അവൾ വെറുമൊരു കാമുകിയല്ല, മറ്റുള്ളവർക്ക് മുന്നിൽ കാഴ്ചവെക്കാൻ തോന്നുന്ന തരത്തിലുള്ള ഒരു ലഹരിവസ്തുവായി അവന് തോന്നുന്നു.
