കിട്ടപുരാണം – സർഗ്ഗം ഒന്ന്‌ [ഋഷി] 464

അതേ, കറുമ്പീടേതിനെക്കാളും വല്ല്യ അകിടല്ല്യോ ഈ അമ്മായീടെ! അവൻ ആ കൊഴുത്തു വിങ്ങുന്ന മൊലയിലൊന്നു തഴുകി. നല്ല മാർദ്ദവം!

എടാ! അവരിത്തിരിയൊന്നു ഞെട്ടി. നോക്കുമ്പോൾ അവനതാ കറുമ്പീടെ വശത്തിരുന്ന് അവൾടെ അകിടുകൾ ഉഴിയുന്നു! ലക്ഷ്മിയമ്മയുടെ മുലകളും തരിച്ചു വിങ്ങി. ഇനിയുമവിടെ നിന്നാല് ബ്ലൗസുതൊറന്ന് മൊലകളു പിഴിഞ്ഞുപോകും എന്നു തോന്നിയപ്പോൾ അവർ വെട്ടിത്തിരിഞ്ഞ് അകത്തേക്ക് പോയി.

കിട്ടൻ രണ്ടു പശുക്കളേയും കറക്കിയിട്ട് നിറഞ്ഞ മുരുടയുമായി ഉള്ളിലേക്ക് കേറി. അടുക്കളയിൽ ചെല്ലുന്നതിനു മുന്നേ മൊരിഞ്ഞ ദോശയുടെ മണം വന്നു…. അവന്റെ നാവിൽ വെള്ളമൂറി. നോക്കിയപ്പോൾ  ലക്ഷ്മിയമ്മ ദോശമാവു കല്ലിൽ നിരത്തുന്നു. വശത്തുള്ള പ്ലേറ്റിൽ ചുട്ടെടുത്ത പുള്ളിക്കുത്തുകളുള്ള ദോശ… അപ്പുറത്ത് ചമ്മന്തിപ്പാത്രം. ഗ്യാസ് അടുപ്പിന്റെ മോളിലെ കലത്തിൽ നിന്നും കായം കലർന്ന സാമ്പാറിന്റെ ആത്മിവിലേക്കിറങ്ങുന്ന സൗരഭ്യം!

എന്റമ്മായീ! എന്നെയങ്ങു ദത്തെടുത്തോന്നേ! അവൻ അവരെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ച് കവിളിലൊരുമ്മ കൊടുത്തു…. അതിലൊട്ടും കുരുത്തക്കേടില്ലായിരുന്നു. ആ പഴയ കൊച്ചു ചെക്കൻ തിരികെ വന്നപോലെ. സന്തോഷം കൊണ്ടു ലക്ഷ്മിയമ്മയുടെ മുഖം തെളിഞ്ഞു.

നീയിവിടത്തെയല്ലേടാ… അവരവന്റെ കൈകളിലമർന്നു മന്ദഹസിച്ചു…

അതല്ലമ്മായീ! അവനവരെ വിട്ട് വശത്തെ ചുമരിൽ ചാരി. വീട്ടില് തള്ളയാണേല് എന്നും പഴങ്കഞ്ഞിയാ കാലത്ത് വെച്ചു നീട്ടണത്. അതു ഞാൻ കഴിച്ചാലുമില്ലേലും അവർക്കൊന്നുമില്ല. ഇവിടമ്മായീടടുത്താണേല് വായ്ക്കുരുചിയൊള്ള എന്തെല്ലാം കഴിക്കാം… അവൻ പിന്നെയും അവരുടെ കഴുത്തിൽ തൂങ്ങി.എന്നെയങ്ങെടുത്തോ എന്റെയമ്മായീ.. അവൻ കേണു…

പോടാ ചെറുക്കാ! കളിക്കാതെ! അവർ ചിരിച്ചുകൊണ്ട് ചട്ടുകം വെച്ചവനൊരടികൊടുത്തു. നീയാ കസേരേലോട്ടിരി.  ഒരു പ്ലേറ്റുമെടുത്തോടാ.

കിട്ടൻ ആറു ദോശ വിഴുങ്ങിയപ്പോൾ ലക്ഷ്മിയമ്മ കഷ്ട്ടിച്ച് ഒന്നരയെണ്ണം കഴിച്ചു… അവൻ പിന്നെയും രണ്ടു ദോശകൂടി സാമ്പാറും ചമ്മന്തിയും കൂട്ടി അകത്താക്കിയപ്പോൾ അവർ മൂക്കത്തു വെരലുവെച്ചു പോയി.

അമ്മായീ… വടിക്കണ്ടായോ? കയ്യും കഴുകി വന്ന കിട്ടന്റെ തുറന്ന ചോദ്യം കേട്ട് ലക്ഷ്മിയമ്മയുടെ മുഖം തുടുത്തു.

എടാ…ഞാൻ…നീ…വേണ്ടെടാ കുട്ടാ…അവർ പതറിയ സ്വരത്തിൽ പറഞ്ഞു…

അമ്മായീ! കിട്ടനെന്തോ അവരോടുള്ള സ്നേഹം പെട്ടെന്നിരട്ടിച്ചപോലെ തോന്നി. അവൻ അവരുടെ തോളത്തു കൈ വെച്ചു. താഴെ ചൊറിയുന്നില്ല്യോ? ഞാൻ വടിച്ചു മിനുക്കിത്തരാന്നേ!

എടാ…എനിക്ക്…. ഒന്നുമില്ലേലും ഞാൻ നിന്നെ ഒക്കത്തെടുത്തോണ്ടു നടന്നിട്ടൊള്ളതല്ല്യോടാ! അവർ പിന്നെയും മടിച്ചു.

കിട്ടനവരെ വാരിപ്പുണർന്നു. ആ ചൂടുള്ള കൊഴുത്ത ശരീരം അവനോടു ചേർന്നു. ലക്ഷ്മിയമ്മ കിട്ടന്റെ കൈകളിലൊതുങ്ങി നിന്നു. അവർ മുഖമവന്റെ നെഞ്ചിലമർത്തി.

അമ്മായീ… അവൻ മന്ത്രിച്ചു.

എന്നാടാ? അവരവന്റെ ഷർട്ടിന്റെ തുറന്ന ബട്ടനിലൂടെ നെഞ്ചിലെ വളർന്നുവരുന്ന രോമങ്ങളിൽ വിരലുകളിഴച്ചു. അവന്റെ ഉറച്ച പേശികളുടെ സാമീപ്യവും, ആൺകുട്ടിയുടെ വിയർപ്പിന്റെ രൂക്ഷത കുറഞ്ഞ മണവും, അവന്റെ ശ്വാസവുമെല്ലാം അവനോടൊട്ടി നിന്ന ആ കൊഴുത്ത സ്ത്രീയാസ്വദിച്ചു.

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

123 Comments

Add a Comment
  1. Ee ammayimare kalikkunnath ingane varnikkan ivide ningalallathe vere oralilla. Avarude pro featuresum ithra detail ayi avatharipikunnathinu thanks.ere pratheekshakalode rishivarya

  2. bro oru rekshem ella polich aduki

    1. വളരെ നന്ദി, സാഗർ.

Leave a Reply

Your email address will not be published. Required fields are marked *