“എന്ത് ചെയ്യാൻ സാധിക്കും അവന്? നമ്മൾ എത്രത്തോളം നിസ്സഹായരാണോ അതേ അവസ്ഥ തന്നെയല്ലേ അവനും. നാട്ടിലെ കളികളൊന്നും ഇവിടെ നടക്കില്ല ല്ലോ.” ജോർജ് അവ്യക്തമാക്കാത്ത ശബ്ദം പുറപ്പെടുവിക്കുന്നത് പോലെ, തുന്നിചേർത്ത ചുണ്ടുകൾ ഇളക്കിക്കൊണ്ട് പണിപ്പെട്ടു പറഞ്ഞു. ഓരോ വാക്കുകൾ ഉച്ഛരിക്കാൻ അയാൾക്ക് നന്നേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു.
ആ യാതനകളിൽ ജോർജ് രാജപദവിയിൽ വിരാചിച്ചിരുന്ന തന്റെ സുഖലോലുപമായ ജീവിതത്തിൽ നിന്ന് അഭയാർഥിയുടെ അവസ്ഥയിലേക്ക് ജീവിതവും വൈരൂപമായ ശരീരത്തിലേക്കും തന്നെ വഴിതിരിച്ചു വിട്ട വാഹിദിനെ വെറുപ്പോടെ ഓർത്തുകൊണ്ടിരുന്നു.
ജോർജ് പിന്നിലെ സീറ്റിൽ നിന്ന് മദ്യക്കുപ്പിയെടുത്തു വായിലേക്ക് ചേർത്തു കുറച്ചു കുടിച്ചു.
“ആ പെണ്ണിനെ നന്നായി മുതലാക്കിയിട്ടു വിട്ടാൽ മതി. കൂടെയുള്ള വാഹിദിന്റെ കാമുകിയെ ആൽബിക്ക് അറിയാം. അവളെ ആൽബിക്ക് വേണമെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെയുള്ള എല്ലാ മലയാളി ആണുങ്ങളുടെയും ഉറക്കം കെടുത്തുന്ന ഹൂറിയാണ് ആ പെണ്ണ്. ആൽബി ഈ രമ്യയെ കൊണ്ടുനടന്നത് തന്നെ അവളെ ഒപ്പിച്ചെടുക്കാൻ പറ്റുമെന്ന് കരുതിയിട്ടാ.” വിൻസന്റ് പറഞ്ഞു.
“എന്നോടും അവൻ പറഞ്ഞു. ആൽബിയുടെ കാര്യം പിന്നെ നോക്കാം. ആദ്യം നമ്മുടെ കാര്യം നടക്കട്ടെ. ആ നായിന്റെ മോന്റെ ആദ്യപെണ്ണ് നമുക്ക് ചില്ലറ ബുദ്ധിമുട്ടൊന്നും അല്ല ഉണ്ടാക്കിയത്. ഇതിപ്പോ അതിലും കിളുന്ത് പെണ്ണാണ്. മടുക്കുന്നത് വരെ എനിക്ക് അവളുടെ പൂറും കൂതിയും കുത്തിത്തുളക്കണം.” മദ്യത്തിന്റെ പിരിമുറുക്കത്തിൽ കലങ്ങിയ കണ്ണുകളോടെ ജോർജ് വിക്കിവിക്കി പറഞ്ഞു.
