നിറമുള്ള നിഴലുകൾ [ഋഷി] 429

ആഹ്…. മോനേ..ഈ മുടിയൊക്കെ നനഞ്ഞുകുതിർന്നെടാ… ചേച്ചി കിതച്ചുകൊണ്ടു പറഞ്ഞു.. ഞാനപ്പൊഴേക്കും വാണമടി തുടങ്ങിയിരുന്നു..

ഓഹ്… ചേച്ചീ.. രണ്ടു വെരലാ പൂറ്റിലോട്ടങ്ങിറക്ക്. ആഹ്… കേറ്റിയെറക്ക് ചേച്ചീ..

ആഹ്… നിയ്യ്.. എന്തെടുക്കാടാ? ചേച്ചി കിതച്ചു..ആ ശബ്ദത്തിൽ തേങ്ങൽ കലർന്നിരുന്നു..

ഞാൻ… ആ പൂറ്റില് കേറ്റുവാ ചേച്ചീ..എന്തൊരിറുക്കമാണെടീ ചേച്ചീ… എന്റെ കയ്യതിവേഗം ചലിച്ചു..ചുറ്റിലും വിരലുകൾക്ക് കഷ്ട്ടി മുക്കാലെത്തുന്ന കുണ്ണത്തണ്ടു ബ്രാലിനെപ്പോലെ പിടച്ചു.. ആ കന്തിലു ഞാൻ തിരുമ്മുവാ ചേച്ചീ… ആഹ്..

ആ.. മോനേ… ചേച്ചിക്ക്… എനിക്ക്… ആഹ്… കുട്ടാ…ഞാനിപ്പം..ആഹ്… ആ സ്വരമുയർന്നുതാണു…

ഞങ്ങൾ രണ്ടുപേരും മൂർച്ഛയിൽ തളർന്നു…

എന്റെ പൊന്നേച്ചീ…. ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടേ…

ഇങ്ങു വാടാ എന്റെ വഷളൻ മോനേ… നിയ്യ്…ന്നെക്കൊണ്ട്…എന്തൊക്കെയാടാ….

കുറച്ചുനേരം സുഖമുള്ള നിശ്ശബ്ദത…

ഡാ… ആ മധുരസ്വരം.. നിക്ക് താഴെപ്പോണം. ഡിന്നറിന്റെ സമയായി. ഇപ്പ വിളി തുടങ്ങും..

ശരിയേച്ചീ… ഞാനെണീറ്റു കുണ്ണകഴുകി.. അടുത്ത ബിയർ പൊട്ടിച്ചു. ഒരു സാദാ ബീഡിയും വലിച്ച് ബിയറിന്റെ പാതിയകത്താക്കി. ഒരു ഗംഭീരൻ ഏമ്പക്കവും വിട്ട് ചാഞ്ഞിരുന്നു… പുകച്ചുരുളുകൾക്കൊപ്പം ചിന്തകളും ഉയർന്നലിഞ്ഞു..

ഈ ചേച്ചിയെന്റെ അസ്ഥീലു പിടിച്ചിരിക്കുന്നു… എങ്ങിനെയിതു സംഭവിച്ചു? ആ… ചുമ്മാ വഴിയേ മഴയത്തു നടന്ന എനിക്ക് മിന്നലേറ്റപോലായി. അല്ല! എപ്പഴെങ്കിലും വിചാരിച്ചതാണോ? കോളേജിൽ ചെല പോർമുലകളും പെരുങ്കുണ്ടികളുമുള്ള ടീച്ചർമ്മാരോടു തോന്നിയ കമ്പിവികാരമാണോ? അല്ല… അതുമാത്രമല്ല…അല്ലേയല്ല. വയറ്റുപ്പിഴപ്പിന്റെ പ്രശ്നമില്ലാരുന്നേല് ഞാനീ പാണ്ടിനാട്ടിലേക്കു വരുമോ? എന്റെ വസുന്ധരച്ചേച്ചീടെ ചുറ്റിലും ഭ്രമണം വെച്ചേനേ.. ആഹ്..

കാലത്ത് നേരിയ തലവേദന. നാലുമണിക്ക് ഞെട്ടിയുണർന്നു. പിന്നെ ട്രാക്സെടുത്തിട്ടു നടന്നു. വഴിയിൽ ചില പാണ്ടി ശുനകന്മാർ വട്ടമിട്ടു. പിന്നെ ഈയുള്ളവനെ മണപ്പിച്ചിട്ട് വാലാട്ടി പിന്നാലെ കൂടി. അതങ്ങനാ… പണ്ടു വീട്ടില് വളർത്തിയ പട്ടികളൊക്കെ എന്റെ കൂട്ടുകാരായിരുന്നു. കൂടപ്പിറപ്പുകളും തന്തയും തള്ളയും അവഗണിച്ചപ്പോഴും അവരുണ്ടായിരുന്നു. വീടുവിട്ടപ്പോൾ ഞങ്ങടെ അവസാനത്തെ നായ പപ്പുവിനെ പിരിയുന്നതായിരുന്നു ചങ്കുടച്ചത്.

മെല്ലെ നായ്പ്പടകളുടെ അകമ്പടിയോടെ ജോഗുചെയ്തു… നേരിയ തണുപ്പ്… ഇവിടത്തെ നിലവാരം വെച്ച്… അരമണിക്കൂർ കഴിഞ്ഞു തിരിച്ചു വിട്ടു. നന്നായി വിയർത്തിരുന്നു. വരുന്ന വഴി ഒരു തട്ടുകട തുറന്നിരിക്കുന്നു. നല്ല ദോശയും ഓംലെറ്റും പരിപ്പുവടകളും മൊരിയുന്നു. രണ്ടു സെറ്റ് ദോശയും മൂന്നോംലെറ്റുകളും മുറിച്ച് പുതിയ ശുനകസുഹൃത്തുക്കളെ തീറ്റി. പിന്നെയവന്മാരെ യാത്രയാക്കിയിട്ട് കൈ കഴുകി ഒരു പരിപ്പു വട ചൂടു ചായേടൊപ്പം മെല്ലെ കഴിച്ചു. കൊല്ലുന്ന രുചി.

നല്ല ടേസ്റ്റ് അണ്ണാ… കള്ളരിപ്പൻ മീശയുള്ള വെളുത്ത ചായക്കടക്കാരൻ ചിരിച്ചു..

സാറു മലയാളിയാ അല്ല്യോ?

ഓഹ്… മറുനാട്ടിൽ… അഞ്ചുമണിക്കൂർ ഡ്രൈവിനുള്ളിലാണേലും നാട്ടുകാരനെ കാണുമ്പോഴുള്ള ആ വികാരം. ഞാനും ചിരിച്ചു.

ആ മോളേ.. ദേ മലയാളിയാ… തട്ടുകടയുടെ അപ്പുറത്തുനിന്നും ഒരു വെളുത്തുകൊഴുത്ത ഗുണ്ടുമണി എത്തി നോക്കി. തലയോട്ടിയോട് ചേർത്തുവെട്ടിയ കറുത്ത മുടി. കൗതുകമുള്ള മുഖം.

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *