നിറമുള്ള നിഴലുകൾ [ഋഷി] 420

ശ്ശെ! പോയ്യാ! അശിങ്കം! അവൾ ചിരിച്ചുകൊണ്ടു പോയി. അവളുടെ തുളുമ്പുന്ന കുണ്ടികളിൽ നോക്കി ഞാനെന്റെ മുഴുത്ത കുണ്ണയിലൊന്നു ഞെരിച്ചുവിട്ടു. സോറി ചേച്ചീ മനസ്സിൽ പറഞ്ഞു. അല്ല… ഇപ്പഴ് എന്റെ കൂടെയൊണ്ടായിരുന്നേല് ഞാൻ ആരേലും നോക്കുമായിരുന്നോടീ വസുന്ധരേ?

പൊറോട്ടയും ലിവറും ഹോട്ട്പ്ലേറ്റിൽ വെച്ചു ചൂടാക്കി, ബാക്കിയുള്ള തണുത്ത ബിയറിന്റെ അകമ്പടിയോടെ അകത്താക്കി. അന്നത്തെ പണിയുടെ ക്ഷീണം പിന്നേം കേറിപ്പിടിച്ചു. സുഖനിദ്ര.

കാലത്തോടാനൊന്നും കഴിഞ്ഞില്ല. ചുമ്മാ ശുനകന്മാരോടൊത്തു നടന്നു. വഴിയിൽ എതിരേ വന്ന സുധയും ചേർന്നു. പാർക്കിൽ പോയിരുന്നു. ചുറ്റും ഓടുന്ന പെമ്പിള്ളാരെ അവളുടെ കണ്ണുകൾ തലോടുന്നതു കണ്ടപ്പോൾ ഞാനൊന്നു നോക്കി.

ആമാടാ കണ്ണേ.. എനക്ക് പെമ്പളകളെത്താൻ… അവളൊന്നു ശങ്കിച്ചു നിർത്തി.

അയ്യോ കടവുളേ ചാൻസ് പോയാച്ച്… ഞാൻ തേങ്ങി. പോടാ അവിടുന്ന്! അവളെന്റെ ചുമലിലൊരിടി തന്നു.

നീ നിന്റെയിഷ്ട്ടം പോലെ ജീവിക്കടീ. ഞാൻ പറഞ്ഞു.

നീയെന്റെ തന്തയാരുന്നേല്! അവള് പറഞ്ഞു. ഈ ഇൻഷുറൻസ് ജോലി ഇവിടെക്കിട്ടിയതോണ്ട് ഞാൻ രക്ഷപ്പെട്ടു. വീട്ടിലാരുന്നേല് എപ്പ ആരെ കൊന്നെന്നു ചോദിച്ചാ മതി. ആ.. അവളൊരു ദീർഘശ്വാസം വിട്ടു.

സാരമില്ലെടീ. എല്ലാം ശരിയാവും. അന്നോരോ കാലിച്ചായ മാത്രം തട്ടിയിട്ട് ഞങ്ങൾ പിരിഞ്ഞു. ശുനകപ്പടയെ തീറ്റാനൊള്ള കാശ് അവിടെയേല്പിച്ച് ഞാൻ വിട്ടു. എന്നാലും അവന്മാരൊന്നും തിന്നാതെ എന്റെയൊപ്പം വീടുവരെ വന്നിട്ടു തിരികെപ്പോയി.

മോളിൽപ്പോയി കുളിച്ചു റഡിയായപ്പോഴേക്ക് മേശിരിയെത്തി.

വാങ്കോ സർ. വല്ലി കൂപ്പിടറത്. നീങ്ക സാപ്പിട്ടു വാങ്കോ. അന്ത കോവിൽപ്പക്കം പോയി പത്തുനിമിഷത്തിൽ തിരുപ്പിവരാം. പുള്ളി ബൈക്കിൽ പോയി.

ഞാനകത്തേക്കു ചെന്നു. നല്ല വൃത്തിയാക്കിയിട്ടിരിക്കുന്നു. വല്ലി വന്നു. കുളിച്ചു പൊട്ടും ജമന്തിപ്പൂക്കളുമണിഞ്ഞ്.

വാങ്കോ അണ്ണാ. അവൾ ചിരിച്ചു.

ഇന്ന് തല്ലൊന്നുമില്ലല്ലോ… ഞാൻ ചോദിച്ചു. അവളുടെ മുഖം തുടുത്തു.

എന്നാങ്കേ.. സോറിയണ്ണാ. അവളെന്നെ വാഷ്ബേസിൻ കാട്ടിത്തന്നു. കൈ കഴുകി മേശയിലേക്കു നടന്നപ്പോൾ അവളുടെ തടിച്ച കുണ്ടിയിൽ ഒന്നുരുമ്മി. നല്ല മാർദ്ദവം. അവളൊന്നും പറഞ്ഞില്ല. ഒന്നു ഞെട്ടിമാറി ഭിത്തിയോട് ചേർന്നു നിന്നു.

ഞാൻ നിന്നു. തിരിഞ്ഞ് അവളുടെ കഴുത്തിനിരുവശവും കൈപ്പത്തികൾ ഭിത്തിയിലമർത്തി. മെല്ലെ മുന്നോട്ടു നീങ്ങി. അവൾ പിന്നോട്ട് നീങ്ങി ഭിത്തിയിലമർന്നു. അവളുടെ മുഖത്ത് വിയർപ്പുകണങ്ങൾ പൊടിഞ്ഞു. ജമന്തിപ്പൂവിന്റേയും, നല്ലെണ്ണയുടേയും അവളുടെ, ആ തമിഴകപ്പെണ്ണിന്റെയും മണം കലർന്നെന്റെ ഞരമ്പുകളിൽ ഇഴഞ്ഞുകയറി. അവളുടെ കവിളിലെ എണ്ണമയമുള്ള തൊലി തിളങ്ങി. ആ ശ്വാസഗതി ഉയർന്നു..

എന്നാണ്ണേ? സ്വരം പതറിയിരുന്നു.

ഞാനവളുടെ സാരിക്കുമോളിൽ ഇടുപ്പിൽ തെറിച്ചുനിന്ന മാംസത്തിന്റെ

The Author

ഋഷി

Life is not what one lived, but what one remembers and how one remembers it in order to recount it - Marquez

132 Comments

Add a Comment
  1. മാലാഖയെ പ്രണയിച്ചവൻ

    ഋഷി ഈ കഥയും ഒരു രക്ഷയും ഇല്ല സൂപ്പർ ❤ such a feel goodstory ?. രഘുനെയും വസുന്ദര ചേച്ചിയെയും ദേവികയേയും റോഷിനിയെയും ഒത്തിരി ഇഷ്ടായി ❤️.

  2. Superb story bro❤

  3. super bro super

  4. പേരെടുത്തു തിരഞ്ഞു വായിക്കുന്ന ഒരേയൊരു എഴുത്തുകാരൻ !! ശൈലികൊണ്ട് നെഞ്ചിലൊരു ഇരിപ്പിടമിട്ടയാൾ… ഇതുവരെ, പറഞ്ഞില്ലെങ്കിലും ഈയെഴുത്തും ഇഷ്ടം ഋഷി 🙂

    1. ? വായിച്ചിട്ടും വായിച്ചിട്ടും മതി വരാത്ത…

Leave a Reply

Your email address will not be published. Required fields are marked *