ഒളിച്ചുകളി [Achillies] 5567

ആ ലോകത്തിൽ നിന്നൊരു രക്ഷ അവളുടെ വിദൂര ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല.

എന്നാൽ അതിന്റെ പരിണിത ഫലം ഉണ്ടായത് വളരെ വേഗത്തിലായിരുന്നു.

 

“നിനക്കിവിടെ എന്ത് കുറവാ അവൻ വരുത്തിയിട്ടുള്ളെ, ഉടുക്കാനും തിന്നാനും പോരാഞ്ഞു ഇഷ്ടമുള്ളതൊക്കെയും അവൻ കൊണ്ട് തന്നിട്ടില്ലേ, ആകെ ചെയ്യേണ്ടിയിരുന്നത് നല്ലോണം പഠിക്കണം, ഇപ്പൊ ദേ അതും പോയി,

നീ എങ്കിലും പഠിച്ചു രക്ഷപെട്ടോട്ടെ എന്നു കരുതിയാ ആ പാവം രാവും പകലും കിടന്നു ചത്തു പണിയെടുത്തു കൊണ്ടു വരുന്നത്…എന്നിട്ടിപ്പൊ പരീക്ഷയും തോറ്റു വന്നിരിക്കുന്നു, നിനക്ക് ഈ കുടുംബത്തിലേക്ക് എന്തെങ്കിലും സഹായം ചെയ്യാൻ ഒക്കുമോ….നിനക്ക് നല്ല എവിടേലും ജോലി കിട്ടുമോ…”

അമ്മയുടെയും ഏട്ടന്റെയും കളി കണ്ടു നടന്നു അത് തലയിലിട്ടാലോജിച്ചു പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തിയ മൃദുല പ്രീഡിഗ്രിക്ക് ചെറുതായി ഒന്നു തോറ്റു പോയി, അതിന്റെ പ്രതിചലനമാണ് ഇപ്പൊൾ വീട്ടിൽ അരങ്ങേറുന്നത്.

തോറ്റതിൽ മൃദുലയ്ക്ക് വിഷമം ഉണ്ടെങ്കിലും, ജയിച്ചു കോളേജിൽ പോയാൽ നാട്ടിൽ നിന്ന് ദൂരെ നിന്ന് പഠിക്കേണ്ടി വരും, അതോടെ ഏട്ടനെയും അമ്മയെയും വിട്ടു പോണം, അതാലോചിച്ചപ്പോൾ എന്തായാലും തോറ്റത് ഒരു കണക്കിന് നന്നായി എന്നവൾക്ക് തോന്നി.

ഒത്തിരി കാലം കൂടി ഇന്ന് അമ്മ തല്ലിയപ്പോൾ വേദന തോന്നിയെങ്കിലും,

ഇനിയും വീട്ടിൽ തന്നെ നിക്കാലോ എന്നോർത്തു സന്തോഷിച്ചു,

പക്ഷെ സന്തോഷം അന്ന് രാത്രി വരെയേ ഉണ്ടായിരുന്നുള്ളൂ…

 

“മൃദൂനെ തല്ലേണ്ടിയിരുന്നില്ല പെണ്ണേ നീ…”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

133 Comments

Add a Comment
  1. ആരാധകൻ

    കിടിലൻ 👌

  2. അടിപൊളി.നല്ലൊരു പരിസമാപ്തി ആയിരുന്നു

  3. റിപ്ലേ പ്ലസ് താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *