ഊണിലും ഉറക്കത്തിലും എന്ന് വേണ്ട… ഭർത്താവ് തന്നെ തറ തൊടാതെ പണ്ണുമ്പോഴും അരികിൽ കെട്ടിമറിയുന്ന പുരുഷൻ വേലായുധൻ ആണെന്ന് ശങ്കരിയുടെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു….
വേലായുധന്റെ സെൽ നമ്പർ കൊതി കൊടുമുടി കേറുമ്പോൾ കൗതുകക്കോടെ എടുത്ത് നോക്കും…..
വിളിക്കാൻ അവസരം പാർത്ത് ശങ്കരി കൊതിയോടെ ദിവസങ്ങൾ തള്ളി നീക്കി
അങ്ങനെ ഇരിക്കേ ഒരു നാൾ….
“എടീ… ശങ്കരിപ്പിള്ളേ… നാലഞ്ച് നാൾ ഞാൻ സ്ഥലത്ത് ഉണ്ടാവില്ല….. സെക്കന്തര ബാദ് വരെ പോണം… സുധാകരൻ പിള്ളയ്ക്ക് അവിടുത്തെ കോടതിയിൽ ഒരു കേസ്… കമ്പനിക്ക് കൂടെ ചെല്ലാമോ എന്ന് ചോദിച്ചു… ശങ്കരി തനിച്ചാന്ന് ഞാൻ പറഞ്ഞപ്പോ പറയുവാ ഫ്ലൈറ്റിൽ പോകാം… നീ കൂടി വരണോന്ന്…നിനക്ക് ഒന്ന് നാല് ദിവസം അഡ്ജസ്റ്റ് ചെയ്യാമോ….?”
മടിച്ച് മടിച്ച് ശിവരാമൻ നായർ ചോദിച്ചു
കാത്തിരുന്ന നിമിഷം…എന്നോർത്ത് ശങ്കരിയുടെ മനസ്സിൽ ലഡു പൊട്ടി… പക്ഷേ അത് മറച്ച് വച്ച് വിഷമം നടിച്ച് പറഞ്ഞു…
” നാലഞ്ച് ദിവസമോ… ചേട്ടൻ ഇല്ലാതെ..?”
“എനിക്കറിയാം…നിന്റെ പ്രയാസം… സുധാകരൻ പിള്ളയല്ല വേറാരെങ്കിലും ആയിരുന്നേൽ വേണ്ടിയില്ലായിരുന്നു…”
ശിവരാമൻ അർദ്ധോക്തിയിൽ നിർത്തി…
” അതും ശരിയാ.. എങ്ങനെയാ പറ്റത്തില്ലാന്ന് അറുത്ത് മുറിച്ച് പറയുവാ…? പരമാവധി നേരത്തെ വാ…,”
ശങ്കരി പറഞ്ഞു..
“എനിക്കറിയാം… എന്റെ മുത്തിനെ…ആ ജാനമ്മയെ രാത്രി കൂട്ട് കിടത്താൻ വിളിച്ചോ…”
ശങ്കരിയെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ചുംബിച്ച് ശിവരാമൻ കൊണ്ടി
