പ്രണയിക്കാനൊരു സ്ത്രീ [ഋഷി] 137

ഒരു ജീൻസും ടീഷർട്ടുമണിഞ്ഞ് ബാഗും തൂക്കി ചെക്കൻ നടന്നു വരുന്നത് ഓഫീസിലിരുന്ന കണ്ടപ്പോൾ യമുന ഇത്തിരി ഗൗരവമണിഞ്ഞു. സമയം പതിനൊന്ന്! ഇപ്പഴാണോ ഒരു സീരിയസ് റിസർച്ച് വിദ്യാർത്ഥി വരണ്ട സമയം!

ചേച്ചീ! വിടർന്നു ചിരിച്ചുകൊണ്ടവൻ വാതിൽക്കൽ ഹാജരായി.

ഡാ! ഇപ്പഴാണോ വരാൻ കണ്ട സമയം! പോയി പണിയെടുക്കടാ! അവൾ സ്വരം കടുപ്പിച്ച് ചിരിക്കാതെയവനെ നോക്കി.

അവൻ്റെ ചിരി മങ്ങിയില്ല. ദേഷ്യപ്പെടുമ്പോൾ സൗന്ദര്യം കൂടുന്നു! അവനവളുടെയടുത്തേക്കു നടന്നു. ചൂടാവാതെ സുന്ദരീ!

അവളൊന്നു പതറി. സുന്ദരിയോ! ഡാ ചെക്കാ! കിന്നരിക്കാതെ പോയി പണിയെടുക്ക്! ഉള്ളിൽ പൊട്ടിമുളയ്ക്കുന്ന സന്തോഷത്തിൻ്റെ മൊട്ടുകൾ പുതിയൊരനുഭവമായിരുന്നു.

ഞാൻ പൊക്കോളാമേ! അവനവളുടെയടുത്തേക്കു ചെന്ന് കയ്യവളുടെ പിന്നിലേക്കു കൊണ്ടുചെന്നു. കസേരയിൽ നിറഞ്ഞുകവിഞ്ഞ ചന്തിപ്പാളിയിൽ ചൂണ്ടുവിരലുകൊണ്ടൂന്നി! ആഹ്… ആ ചന്തിക്കുടത്തിൽ വിരലാണ്ടുപോവുന്നു! അവൾ ഞെട്ടിത്തരിച്ചുപോയി! ഒന്നും സംഭവിക്കാത്തപോലെ അവൻ തിരിഞ്ഞു നടന്നു.

ഡെസ്ക്കിൽ ലാപ്പുതുറന്ന് വെറുതേയിരുന്ന രാഹുലിൻ്റേയും ഓഫീസിൽ ഭിത്തിയിലേക്കു നോക്കിയിരുന്ന യമുനയുടേയും ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നിരുന്നു!..

അവൻ്റെയൊരു കൂസലില്ലായ്മ! തൻ്റെ തടിച്ച ചന്തിക്കാണവൻ്റെ വിരലൂന്നിയത്! ഓഹ്! തുടയിടുക്കു നനഞ്ഞുപോയി! സുന്ദരീ! ഒരു ചുള്ളൻ ചെക്കനാണ് അമ്മൂമ്മയായ തന്നെ സുന്ദരീന്നു വിളിച്ചത്! അവൾ കനത്ത തുടകൾ കൂട്ടിത്തിരുമ്മി… ഇനിയെന്തു ചെയ്യും!

ഭാഗ്യത്തിന് ബോസിൻ്റെ ഫോൺ വന്നു. യൂണിവേർസിറ്റീല് ഒരു മീറ്റിങ്ങ്. പുള്ളിക്കു സുഖമില്ല. യമുനയ്ക്ക് അറ്റൻ്റു ചെയ്യാമോ? അരമണിക്കൂറിൽ തുടങ്ങും. അവൾ ബാഗുമെടുത്തു നടന്നു.. ഓഫീസിലിരുന്നാൽ മനസ്സിൻ്റെ ഓട്ടങ്ങളെ നിയന്ത്രിക്കാനാവില്ല!

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

Leave a Reply

Your email address will not be published. Required fields are marked *