പ്രണയിക്കാനൊരു സ്ത്രീ [ഋഷി] 124

പിന്നെ പാതിയാവുമ്പോൾ തട്ടുകടകളും ചെറിയ ഹോട്ടലുകളും തുറക്കുന്നതും… അവിടെ നിന്നും നിരത്തുകളിലേക്കു വീഴുന്ന വെളിച്ചത്തിൻ്റെ എത്തിനോട്ടങ്ങളും…മനസ്സിലൂടെയൊഴുകുന്ന ചിന്തകളുടെ… ഇതുവരെയുള്ള ജീവിതത്തിൻ്റെ…

പ്രേമേച്ചി വാടകയില്ലാതെ തന്ന മുറിയിൽ കഴിയുന്നതിൻ്റെ മടുപ്പില്ലായ്മ… ചരിത്രത്തിൻ്റെ താളുകളിലൂടെ മനസ്സോടുമ്പോൾ കിട്ടുന്ന സുഖം… ഓടുന്ന വഴിയിൽ അടുത്ത വഴിയിലെ ഓമനച്ചേച്ചി പരപരാ വെട്ടം വെയ്ക്കുമ്പോൾ വെളുത്ത ഒറ്റ മുണ്ടുമുടുത്ത് കൊഴുത്തു വിടർന്ന കുണ്ടികൾ കണ്ണുകൾക്കു വിരുന്നാക്കി കുനിഞ്ഞു തൊഴുത്തിലെ ചാണകം വാരുന്ന കാഴ്ച്ച…

വീട്ടിൻ്റടുത്തുള്ള ഓലപ്പുരയിൽ ലതികമോള് കാലത്തെണീറ്റു പാഠപുസ്തകം പാരായണം ചെയ്യുന്ന മന്ത്രം പോലുള്ള സ്വരം…

ഇടയ്ക്കെല്ലാം വാണമടിയ്ക്കുമ്പോഴൊക്കെ വഴിയോരക്കാഴ്ച്ചകൾ മനസ്സിലൂടെ ഒരു ഫിലിമിലെന്നപോലെ കടന്നുപൊയ്ക്കൊണ്ടിരുന്നു…

ആറടിപ്പൊക്കമുള്ള, വെളുത്തു മെലിഞ്ഞ, കാലുകളിലും കൈകളിലും ഉറച്ച പേശികളുള്ള രാഹുലിന് അടുപ്പമുള്ള പെണ്ണുങ്ങളില്ലെന്നറിഞ്ഞപ്പോൾ ദിയയ്ക്ക് അമ്പരപ്പായിരുന്നു. അത്രേമുയരമുള്ള തടിയനായ കിരണിന് ഹൃദയമർപ്പിച്ചിരുന്നെങ്കിലും രാഹുലിൻ്റെ ചുരുണ്ടു നെറ്റിയിലേക്കൂർന്നു വീണ മുടിയിഴകൾ മാടിയൊതുക്കുന്നത് അവൾക്കിഷ്ട്ടമായിരുന്നു. ഹിസ്റ്ററിയുടെ വ്യാഖ്യാനങ്ങളിൽ ആണ്ടുമുങ്ങുന്ന കൂട്ടുകാരൻ ജീവിതത്തെ മറക്കുന്നുവോ എന്നവൾ ഇടയ്ക്കെല്ലാം വേവലാതിപ്പെട്ടിരുന്നു.

ഡാ ചെക്കാ! നീയിങ്ങനെ തപസ്സിരുന്നോടാ. കേട്ടിട്ടില്ലേ! പിങ്ക് ഫ്ലോയിഡിൻ്റെ പാട്ട്.. ടൈം!
“And then one day you find ten years have got behind you…
No one told you when to run, you missed the starting gun”

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

Leave a Reply

Your email address will not be published. Required fields are marked *