ഏതോ ഒരു തോന്നലിനടിപ്പെട്ട് അന്നവൾ ധരിച്ചിരുന്നത് കഴിഞ്ഞ പിറന്നാളിന് സമ്മാനിച്ച ഒരു സെറ്റ് ഹൈ കട്ട് സിൽക്കു പാൻ്റീസിലൊന്നായിരുന്നു. അവൻ്റെ വിരലുകൾ പിന്നിലെ ചന്തികൾ പകുക്കുന്ന ചരടുപോലുള്ള തുണി മാറ്റി ചന്തിയിടുക്കിലേക്ക് അമർന്നുയർന്നപ്പോൾ മനസ്സറിയാതെ പൊങ്ങിപ്പോയി. ഉള്ളിൻ്റെയുള്ളിൽ നിന്നുമുയർന്ന തേങ്ങൽ അവൻ മുലയുഴിഞ്ഞുകൊണ്ടിരുന്ന കൈ ഉയർത്തി അവളുടെ വായ പൊത്തി. മിണ്ടല്ലേടീ! ആ സ്വരം വീണ്ടും..
ചേച്ചിയെൻ്റെ പെണ്ണാണ്! എൻ്റേതു മാത്രം! അവളുടെ ചെവിയിലവൻ മെല്ലെ കടിച്ചു.. അവൾ പിന്നെയും പുളഞ്ഞു…
അവൻ ലൈബ്രറീഹാളിലേക്കു പോയപ്പോൾ യമുന കസേരയിലേക്കു ചാരിയിരുന്നു. അവൾ കിതയ്ക്കുന്നുണ്ടായിരുന്നു… എത്രയോ നാളുകളായി! ഇത്രേം ഉൽക്കടമായ അനുഭവം! മറന്നു തുടങ്ങിയ തന്ത്രികളിൽ അവൻ്റെ വിരലുകൾ മീട്ടിയപ്പോൾ ഉയർന്ന സംഗീതത്തിലവളലിഞ്ഞു പോയി! ഇത്രയും അധികാരം, സ്വാതന്ത്ര്യം… അവളോടാരുമെടുത്തിട്ടില്ല! ഈ ബന്ധത്തിലെ നിയന്ത്രണം ഇപ്പോഴവൻ്റെ കയ്യിലാണ്.
രാഹുലിന്റെ വിരലുകൾ സമ്മാനിച്ച ആ ചൂട് യമുനയുടെ സിരകളിൽ ഇപ്പോഴും തങ്ങിനിന്നു. ലൈബ്രറിയിലെ അലമാരകൾക്കിടയിൽ പുസ്തകങ്ങളുമായി അവൻ നീങ്ങുമ്പോൾ, തന്റെ ഹൃദയമിടിപ്പിന്റെ താളം അവർക്കിടയിലുള്ള ദൂരത്തെ കുറയ്ക്കുന്നതായി അവൾക്ക് തോന്നി. തടിച്ച ചന്തികളിലും കഴുത്തിലും ഇടുപ്പിലും മുലക്കുന്നിലും അവൻ അവശേഷിപ്പിച്ച സ്പർശനങ്ങൾ ഒരു മന്ത്രമായി അവളെ ചുറ്റി നിന്നു.
വൈകുന്നേരം ഓഫീസ് സമയം കഴിഞ്ഞപ്പോൾ, യമുന തന്റെ ബാഗും തൂക്കി വരാന്തയിലിറങ്ങി. രാഹുൽ അവിടെ സ്ക്കൂട്ടറിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു. സൂര്യൻ പടിഞ്ഞാറ് ചുവപ്പു കോരിയൊഴിച്ച ആ നേരത്ത്, അവന്റെ കണ്ണുകളിൽ കണ്ട തിളക്കം വെറുമൊരു കൗതുകമായിരുന്നില്ല; അതൊരു ഉടമസ്ഥാവകാശത്തിന്റെ പ്രഖ്യാപനമായിരുന്നു.
