പ്രണയിക്കാനൊരു സ്ത്രീ [ഋഷി] 143

കമിതാക്കൾ ഒരു സുഖമുള്ള, വലിഞ്ഞുമുറുക്കമൊന്നുമില്ലാത്ത ബന്ധത്തിലേക്ക് എത്തിച്ചേർന്നിരുന്നു.

കുട്ടാ! ഒഴിവുദിവസം ചുറ്റിലും പ്രകൃതി മയങ്ങുന്ന മദ്ധ്യാഹ്നത്തിൽ ഇണചേരലിൻ്റെ തളർച്ചയിൽ രണ്ടുപേരും പതുപതുത്ത മെത്തയിൽ കമിഴ്ന്നു കിടക്കുകയായിരുന്നു…

ന്താടീ ചേച്ചിമോളേ! അവളുടെ താഴികക്കുടം പോലെയുള്ള ചന്തിയിൽ മെല്ലെത്തഴുകി അവൻ ചോദിച്ചു…

ആഹ്… അവൻ്റെ വിരലുകൾ വിടർന്ന ചന്തികളുടെ ഇടുക്കിലേക്ക് അന്വേഷിച്ചിറങ്ങിയപ്പോൾ അവളൊന്നു കിടുത്തു. പിന്നെ ഒന്നു റിലാക്സ്ഡായി ആ വിരലുകളെ അവഗണിക്കാൻ ശ്രമിച്ചു..

നമുക്ക് ഒരുമിച്ചൊരു ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ കഴിയില്ല… അവളവൻ്റെ മുഖത്തു നോക്കി ഒരു ന്യൂട്രൽ സ്വരത്തിൽ പറഞ്ഞു.

ചേച്ചീ! അവനിത്തിരി ഞെട്ടിപ്പോയി. എനിക്കീപ്പെണ്ണിനെ വിട്ടുപോവാൻ പറ്റില്ല! അവളുടെ ഉരുണ്ട ചന്തികളെ അവൻ കശക്കിയുടച്ചു…

ആഹ്… ഇത്തിരി നൊമ്പരത്തിൽ അവളൊന്നു പിടഞ്ഞു. ഞാനെങ്ങോട്ടും പോണില്ലെടാ കാമുകാ! ഒരു കൊച്ചു പെണ്ണിനെപ്പോലെ അവൾ കൊഞ്ചി.. എത്ര കാലം വേണേലും ഞാൻ നിൻ്റെയൊപ്പം കാണും… ന്നാലും ഗോയിങ്ങ് ഫോർവേർഡ്… ഒരു ചുന്തരി പെങ്കുട്ടി നിൻ്റെ ജീവിതത്തിലേക്കു വരും… ഒരിക്കലും അവളെ വിലക്കരുത്. എൻ്റെ സ്നേഹം മരണം വരെ നിന്നോടൊപ്പമുണ്ടാവും… അവൻ്റെ കണ്ണുകൾ നിറഞ്ഞു… അവൾ മുന്നോട്ടഞ്ഞ് ആ കണ്ണീര് ഉമ്മകൾ കൊണ്ടൊപ്പിയെടുത്തു.

 

ഒരു ദിവസം, ജനാലയ്ക്കൽ തകർത്തു പെയ്യുന്ന മഴ നോക്കി അവർ ഹാളിലെ സോഫയിലിരിക്കുകയായിരുന്നു. ലൈബ്രറിയിൽ നിന്നും യമുന നേരത്തേ വന്നിരുന്നു. അടി വസ്ത്രങ്ങളഴിച്ചിട്ട് ഒരു സെറ്റുമുണ്ടുമുടുത്ത് അവളവൻ്റെ നെഞ്ചിൽ കവിളമർത്തി ആ ഹൃദയത്തിൻ്റെ താളവും കേട്ട് സോഫയിൽ ചുരുണ്ടുകൂടി ഇരിപ്പായിരുന്നു… പതിവു പോലെ തുറന്നിട്ടിരുന്ന ജാലകങ്ങളിലൂടെ വീശിയ തണുത്ത കാറ്റ് യമുനയുടെ നനഞ്ഞ മുടിയിഴകളെ തലോടി. രാഹുൽ അവളെയെണീപ്പിച്ച് സോഫയിൽ കമിഴ്ത്തിക്കിടത്തി. കൈകളുയർത്തിയപ്പോൾ നനഞ്ഞ കക്ഷത്തിന്റെ ഗന്ധം അവനെ ഭ്രാന്തുപിടിപ്പിച്ചു. താഴേക്ക് നക്കിയപ്പോൾ അവൾ വിറച്ചു…

The Author

ഋഷി

I love you not for whom you are, but who i am when i'm by your side. - Gabriel García Márquez

Leave a Reply

Your email address will not be published. Required fields are marked *