അതായിരുന്നു ഭേദം! അവൻ പിറുപിറുത്തു.
എന്തേലും പറഞ്ഞാരുന്നോ സാറ്? അവളുടെ നീണ്ട വിരലുകൾ അണ്ടികളിൽ മെല്ലെയുഴിയുന്നുണ്ടായിരുന്നു… മുല്ലവള്ളികൾ പോലെ ആ വിരലുകൾ മുഴുത്തു തുടങ്ങിയ കുണ്ണത്തണ്ടിലേക്ക് പടർന്നു തുടങ്ങി… ആഹ്… ചേച്ചീ! പോവാം! അവൻ പിടഞ്ഞുകൊണ്ട് സമ്മതമറിയിച്ചു. അവൻ്റെ നെഞ്ചിലേക്ക് മുഖമാഴ്ത്തിക്കിടന്ന യമുനയുടെ ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരിയവൻ കണ്ടില്ല.
കിരൺ അവൻ്റെയമ്മാവൻ്റെ കയ്യിൽ നിന്നും താൽക്കാലികമായി കരസ്ഥമാക്കിയ ടൊയോട്ടയിലാണ് യമുനയേം കൊണ്ട് രാഹുൽ ഞായറാഴ്ച്ച അറുതു കിലോമീറ്റർ ഡ്രൈവു ചെയ്ത് അവൻ ജനിച്ചു വളർന്ന പട്ടണത്തിലേക്ക് പോയത്. പരിചിതമായ വഴികൾ… എന്നാലും വശങ്ങളിൽ മാറ്റങ്ങൾ… പുതിയ റെസ്റ്റാറൻ്റുകൾ, മാളുകൾ… വീടടുക്കാറായപ്പഴേക്കും വണ്ടിയുടെ സ്പീഡ് അവനറിയാതെ കുറഞ്ഞു… യാത്രയിൽ രണ്ടുപേരും അധികമൊന്നും സംസാരിച്ചിരുന്നില്ല. യമുനയുടെ വിരലുകൾ കൈത്തണ്ടയിലമർന്നപ്പോൾ ആ പതിഞ്ഞ മൂഡിൽ നിന്നും അവൻ മെല്ലെ കരകയറി.
പഴയ വേപ്പുമരം ഇപ്പഴും പ്രതാപത്തോടെ മുറ്റത്ത് തണൽ പരത്തുന്നു. ഗേറ്റ് തുറന്നുകിടന്നിരുന്നു. മുറ്റത്തു പാവിയ ഓടുകൾ അവിടവിടെയായി ഇളകിക്കിടന്നു… ഭംഗിയുള്ള ഓടിട്ട ഇടത്തരം വീട്. എന്നാൽ ആ ചുമരുകൾ പെയിൻ്റു കണ്ടിട്ട് നാളുകളായി… വണ്ടി പാർക്കു ചെയ്തവനിറങ്ങി. ഒന്നു മൂരിനിവർന്നു.. ചുറ്റിലും നോക്കി. വരാന്തയിലാരുമില്ല. യമുനയുമിറങ്ങി അവൻ്റെ വശത്തു വന്നു. അവളുടെ കൈ അവൻ്റെ തോളത്തൊന്നിറുകി.. വാ… അവൾ മുന്നോട്ടു നടന്നപ്പോൾ അവനുമൊപ്പമെത്തി.
