Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]
ഇതൊന്നും കുഞ്ഞു ശീലമാക്കണ്ട" എന്നിട്ടു ചുരുട്ട് ശേഖരന് കൈമാറി.
"അപ്പോൾ പറഞ്ഞു വന്നത് ഇതാണ് കുഞ്ഞേ, ഉരുളിയുമായി പെണ്ണിനെ അടച്ചിട്ട മുറിയിൽ ഞാൻ കയറി. വേറെ ആരും വരണ്ട എന്ന് നിർദ്ദേശവും കൊടുത്തു. എന്നെ കണ്ടതും പെണ്ണ് മുണ്ടു പറിച്ചു. കുഞ്ഞേ, ആ കാഴ്ച ഒന്ന് കാണേണ്ടതായിരുന്നു. നല്ല ആനക്കൊമ്പു പോലെയുള്ള തുടയും കാലും. അത് ചെന്ന് ചേരുന്നിടത്തു ചെമ്പു രോമങ്ങൾ മാത്രം ഉള്ളൊരു പൂർതടം. കറുപ്പ് രോമങ്ങൾ ഒന്ന് പോലുമില്ല. കുഞ്ഞിന് ഈ പറഞ്ഞതൊക്കെ എന്താണെന്നു അറിയാമോ എന്തോ?"
ഞാൻ തലയാട്ടി
മൂപ്പൻ തുടർന്നു : "ഞാൻ കതകിന്റെ സാക്ഷയിട്ടിട്ടു പെണ്ണിനോട് പറഞ്ഞു, നിന്റെ ആവശ്യം എനിക്കറിയാം പക്ഷെ എന്ത് കാര്യത്തിന് എന്ന് നീ പറയുക. എന്റെ നിയോഗമെന്നു ഭഗവതി കാട്ടിത്തന്നു എങ്കിലും നിന്റെ ഉള്ളിൽ ഉള്ളത് തുറന്നു പറയുക. അത് കേട്ടതും പെണ്ണ് പൊട്ടി കരഞ്ഞു മുട്ടുകുത്തി നിലത്തിരുന്നു. ആ പെണ്ണിന്റെ തറവാട്ടു നിയമം അനുസരിച്ചു അവളാണ് ഇനി അവിടുത്തെ കെട്ടിലമ്മ. പക്ഷെ അവൾ മച്ചിയാണെന്നു ജ്യോൽത്സ്യൻ ഗണിച്ചു പറഞ്ഞത് കൊണ്ട് അവളെ ഇരുത്തി അവളുടെ അമ്മാവന്റെ മകന്റെ ഭാര്യയെ വാഴിക്കാൻ ആണ് തീരുമാനം. അവൾക്കിനി ഈ ജന്മം വിവാഹമോ പുരുഷസുഖമോ അനുഭവിക്കാൻ യോഗമില്ല. അന്ന് മുതൽ അവൾ കാമഭ്രാന്ത് തുള്ളുകയാണ്. പക്ഷെ അവൾക്കു അത് പറയാൻ ആരുമില്ല താനും. ഒരു ദിവസം അവളുടെ സ്വപ്നത്തിൽ മരിച്ചു പോയ ഒരു വല്യമ്മ ചെന്ന് ഉപദേശിച്ച ഉപായം ആണ് ബാധ അഭിനയിക്കാൻ. അവളുടെ ആഗ്രഹം തീർക്കാനുള്ള ആള് നമ്മുടെ ഈ ദേശത്തു നിന്നും എത്തുമെന്നും പറഞ്ഞു ആശ്വസിപ്പിച്ചു. അന്ന് മുതൽ ആ നിമിഷം വരെ അവളതു പാലിച്ചു പോന്നു.
ഭഗവതി കാട്ടി തന്നത് തന്നെയാണ് പെണ്ണിന് വേണ്ടത് എന്ന് ബോധ്യമായപ്പോൾ എനിക്കും സന്തോഷമായി.
അൽപ സമയത്തിനുള്ളിൽ പെണ്ണ് മേൽമുണ്ട് കൂടെ ഉരിഞ്ഞു എന്നെ കെട്ടിപ്പിടിച്ചു. അവളുടെ മുലകൾ മൂവാണ്ടൻ മാങ്ങകൾ പോലെ വലിപ്പം കുറഞ്ഞവ ആയിരുന്നെങ്കിലും ആരും തൊട്ടിട്ടില്ലാത്ത ആ സുന്ദരിയെ ഞാൻ മനസ്സ് അറിഞ്ഞു ചുംബിച്ചു. അവളുടെ മുലകൾ ഇറുഞ്ചി വലിച്ചപ്പോൾ അവളുടെ കണ്ണുകളിൽ നിന്നും
💬 Comments
View all comments