Chapter Title : ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]
കൂടെ ചേർത്ത് ഒരു അറുപതിനായിരം പ്രാവശ്യം എങ്കിലും പറഞ്ഞിട്ടില്ലേ ഇത് . ഒന്ന് നിർത്തിക്കൂടെ?"
"ഹ്മ്മ് ശെരി ശെരി, പോയി കിടക്കു, ഞാൻ നിന്റെ തുണി ഇങ്ങു എടുക്കട്ടെ, ഇപ്പോ കഴുകിയിട്ടാൽ രാവിലത്തേയ്ക് ഉണങ്ങി കിട്ടും" എന്നും പറഞ്ഞു ചേച്ചി മുറിയിലേക്ക് കയറി.
ചേച്ചി കാപ്പി പാത്രം സ്റ്റൂളിൽ വെച്ചിട്ടു എന്റെ തറയിൽ കിടന്ന ഡ്രെസ്സെല്ലാം പെറുക്കാൻ തുടങ്ങി. ഞാൻ പതിയെ കട്ടിലിലേക്ക് ചാഞ്ഞു.
"ഡാ!"
ഞെട്ടിപ്പോയി ചേച്ചിടെ വിളി കേട്ടിട്ട്.
"ഇതെവിടുന്നാടാ നിന്റെ ഷർട്ടിൽ സിന്ദൂരം വന്നത്? ഏതവൾടെ ആട? സത്യം പറഞ്ഞോണം"
ചേച്ചിയുടെ മുഖത്തെ ദേഷ്യം കണ്ടു എനിക്കാകെ പേടി തോന്നുന്ന അവസ്ഥ ആയി.. ചുവന്നു തുടുത്തു ഒരുമാതിരി പരകാളിയെ പോലെ .. ആ കവിളിന്റെ തുമ്പത്തു എങ്ങാനും ഒരു പിന് കൊണ്ടാൽ ചോര പൊടിയും എന്ന പരുവത്തിൽ
"അതെന്റെ നെറ്റിയ്ക്കുന്നു തന്നെ പടർന്നതാരിക്കും ചേച്ചി, ഞാൻ വിയർത്തപ്പോൾ മുഖം തുടച്ചപ്പോൾ എങ്ങാനും"
"ഹോ നീ സത്യം പറയില്ല അല്ലെ... അതെങ്ങനെയാ, ആ കാമറാണി നിനക്ക് കൈവിഷം തന്നു മയക്കി കാണുമല്ലോ നേരത്തെ തന്നെ. എന്തൊരു ആത്മാർത്ഥത അവളോട്! പഠിക്കാൻ മിടുക്കനാണല്ലോ കോളേജിൽ പൊക്കോട്ടെന്നു വിചാരിച്ചു അയച്ചപ്പോ... അതെങ്ങനാ, പെണ്ണുങ്ങൾ മുള്ളുന്ന സ്ഥലം അറിയാനല്ലേ ചെറുപ്പം മുതൽക്കേ പൂതി.. ഒടുവിൽ ഒരെണ്ണം കണ്ടു കിട്ടിയപ്പോ, അവളുടെ മറ്റേതു കണ്ടപ്പോ നീ അങ്ങ് മയങ്ങി, അല്ലേടാ, കഴുവേറി? " ചേച്ചി എന്റെ കണ്ണിലേക്കു നോക്കിക്കൊണ്ടു കൊല്ലാൻ വരും പോലെ ചീറി.
ചേച്ചിയുടെ മട്ടും മാതിരിയും കണ്ടു എനിയ്ക്കാകെ വെപ്രാളം കയറി. വിക്കി വിക്കി എങ്ങനൊക്കെയോ പറഞ്ഞു ഒപ്പിച്ചു : "ചേച്ചീ, കാവിൽ പൂജിച്ചതാ, ഇതും തൊട്ടുകൊണ്ടേ പോകാവൂ എന്നും പറഞ്ഞു ചേച്ചിയുടെ മുൻപിൽ വെച്ച് തന്നെ അല്ലെ ഞാൻ രാവിലെ ചോറും പൊതിയും എടുത്ത് ഇറങ്ങാൻ നേരം അമ്മ ഓടി കൊണ്ട് വന്നു തൊട്ടു തന്നത്?"
ഒറ്റ നിമിഷം വേണ്ടി വന്നില്ല ചേച്ചിയുടെ മുഖത്തെ ചോര ചുവപ്പു മായാൻ. ചേച്ചിയ്ക്ക് പെട്ടെന്ന് മിണ്ടാട്ടം മുട്ടിയ പോലെ ആയി.
സിനിമയിൽ മോഹൻലാലെട്ടൻ പറഞ്ഞ പോലെ, 'ഹും' ഹോ '
💬 Comments
View all comments