Chapter Title : ആണുകാണൽ [ഋഷി]
സ്റ്റൂൾ. അവരെ നോക്കണമെങ്കിൽ മുഖം മോളിലേക്കു തിരിക്കണമായിരുന്നു.
ഉണ്ണീ! രേവതിത്തമ്പുരാട്ടി വിളിച്ചു. ആദ്യായിട്ടല്ലേ കോലോത്തേക്കു വരുന്നത്! സ്വാഗതം. ഉണ്ണിയെ നോക്കി വല്ല്യമ്രാട്ടി മന്ദഹസിച്ചു. ഉണ്ണി ചിരിക്കാൻ ശ്രമിച്ചു. അവൻ്റെ ഹൃദയമിടിപ്പ് എന്തുകൊണ്ടോ മെല്ലെ ഉയർന്നിരുന്നു. നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു.
ഉണ്ണീ! രേവതി മുന്നോട്ടാഞ്ഞു. ഇന്നാണ് ഉണ്ണി ആദ്യമായി ഇവിടെ കാലുകുത്തുന്നത്. എന്നാൽ ഇതായിരിക്കും നിൻ്റെ വീട്. എനിക്ക് ആങ്കുട്ട്യോളില്ല. ഉമയ്ക്ക് നിന്നെ ഇഷ്ട്ടാണ്. അവളെ വേളികഴിക്കുന്നതിൽ നിനക്കെന്തെങ്കിലും തരത്തിലുള്ള വിഷമമോ, ഇഷ്ട്ടക്കുറവോ ഉണ്ടോ? എന്തായാലും സത്യം പറയണം.
ഉണ്ണി കുഴങ്ങി. അവൻ ഉമയെ നോക്കി. അവളവനെ നോക്കി വിടർന്നു ചിരിച്ചു.. എനിക്ക് ഉമത്തമ്പുരാട്ടീനെ ഒത്തിരി ഇഷ്ട്ടാണ്. അവൻ സ്വപ്നത്തിലെന്നപോലെ പ്രേമം കവിഞ്ഞൊഴുകുന്ന ഹൃദയവുമായി ഉരിയാടി.. അവൻ്റെ സ്വരം വിറച്ചിരുന്നു.
രേവതിയും മന്ദഹസിച്ചു. ഇന്നുമുതൽ നീയെൻ്റെ മോനാണ്. വേളിക്കു മുൻപ് ഒരു കാര്യമുണ്ട് ഉണ്ണീ. അതെൻ്റെ ആവശ്യമാണ്. നിനക്കറിയാല്ലോ. ഉമയാണ് അടുത്ത വല്ല്യതമ്പുരാട്ടി. നിങ്ങളുടെ കുട്ടികൾ ആരോഗ്യമുള്ള, ബുദ്ധിയുള്ള, മിടുക്കരാവണം. ഇതാണ് ഡോക്റ്റർ അന്ന. അന്ന കുറച്ചു മെഡിക്കൽ പരിശോധനകൾ നടത്തും. നിനക്ക് അലോഗ്യമൊന്നുമില്ലല്ലോ?
ഉണ്ണിയ്ക്ക് തല ചുറ്റണതു പോലെ തോന്നി. അവൻ്റെ തൊണ്ട വരണ്ടു.
ഗോമതിയമ്മേ! ഉണ്ണിക്കൊരു ഇളനീർ ചെത്തിക്കൊടുക്കൂ. രേവതി പറഞ്ഞു.
ഇളന്നീർ മടമടാന്നു കുടിച്ചപ്പോൾ ഉണ്ണിക്കാശ്വാസമായി. പക്ഷേ അതധികനേരം നീണ്ടു നിന്നില്ല.
ഉണ്ണിയെണീക്കൂ! അവൻ തല പൊക്കിയപ്പോൾ ആ സ്ത്രീ! ലേഡി ഡോക്ടർ! അവൻ്റെയടുത്തു നിൽക്കുന്നു! അവരുടെ തടിച്ച മുലകളാണ് ആദ്യമവൻ്റെ കണ്ണിൽപ്പെട്ടത്. അവരിൽ നിന്നും ഏതോ നേർത്ത സുഗന്ധം ഉയരുന്നുണ്ടായിരുന്നു.
അവർ കൈനീട്ടി. അറിയാതെ അവൻ്റെ കയ്യുമുയർന്നു. കരുത്തുള്ള കൈകൊണ്ട് ഡോക്ടർ അന്ന അവനെ അനായാസമായി വലിച്ചെണീപ്പിച്ചു.
ആ... ഉണ്ണിക്കുട്ടാ! മനപ്പൂർവ്വം ഒരു കൊച്ചു ചെക്കനെപ്പോലെയാണ് അന്ന അവനെ വിളിച്ചതും പെരുമാറിയതും. ചേച്ചിക്ക് നിന്നെയൊന്നു പരിശോധിക്കണം. പിന്നെ ഇത്തിരി ചോരേം മൂത്രോമൊക്കെ സാമ്പിളെടുക്കണം. നീ വന്നേ!
അവൻ്റെ മേൽക്കയ്യിലമർത്തിപ്പിടിച്ച് അന്ന അവനെ സൈഡിലുള്ള മേശയിലേക്കു നയിച്ചു. അവിടെ മൂന്നു പേപ്പറുകളുണ്ടായിരുന്നു. അന്നയൊരു പേന നീട്ടി. ദേ! ഈ താഴെ ഓരോ ഒപ്പിടടാ കുട്ടാ!
അവനാകെ പകച്ചു നിന്നു.
ഉണ്ണീ! രേവതിയുടെ സ്വരം ചാട്ട ചുഴറ്റുന്നതുപോലെ അവൻ്റെ കാതുകളിൽ വീണു. ഒപ്പിടടാ ചെക്കാ! ആ സ്വരം കനത്തു. ഞാനങ്ങോട്ടു വരണോടാ?
അവൻ കിടുങ്ങിപ്പോയി. ഇപ്പോൾ മുള്ളുമെന്നു തോന്നി. വിറയ്ക്കുന്ന വിരലുകൾ കൊണ്ടവൻ ഡോക്ടർ കാണിച്ചുകൊടുത്ത ഇടങ്ങളിൽ ഒപ്പുവെച്ചു. തൻ്റെ സ്വാതന്ത്ര്യമാണ് രണ്ടു ദിവസത്തേക്കെങ്കിലും എഴുതിക്കൊടുത്തത് എന്നു പാവം ഉണ്ണിയറിഞ്ഞില്ല!
💬 Comments
View all comments