Chapter Title : അലിഞ്ഞ പോയ നിമിഷം 2 [നിമിഷ പി.സ്.]
ഞാൻ നെടുവീർപ്പിട്ടു..
കണ്ണുകൾ പൂട്ടി.. കൈകൾ രണ്ടും തുടയുടെ ഇടയിലേക്ക് തിരുകി വെച്ചു.എനിക്ക് സ്ഥിരം സ്വയംഭോഗം ചെയ്യുന്ന ശീലമോ ഒന്നുമില്ല..
ഞാൻ ചെയ്യാറില്ല എന്നും പറയുന്നില്ല.
നേരം വെളുത്താൽ മതിയായിരുന്നു.. ഉറക്കമോ വരുന്നില്ല.. മുറിയിലെ ക്ലോക്ക് തക് തക് എന്നു ഓടിക്കൊണ്ടിരിക്കുന്നു.ആ സെക്കന്റ് സൂചി അതിൽ നിന്നെടുത്തു മാറ്റണം എന്നു ഞാൻ ഒരായിരം വട്ടം ചിന്തിച്ചിട്ടുണ്ട്.
ഞാൻ ഫോണിന്റെ പവർ ബട്ടൺ ഞെക്കി .. സമയം 12.10 am..ആരോ താഴത്തെ കൂടി നടക്കുന്ന പോലെ തോന്നി..
അടുക്കളയിലെന്തോ തോന്നിയില്ലേ?
'അമ്മ ഉറങ്ങിക്കാണുവോ.. അതോ പൂച്ചയായിരിക്കുവോ ..ഞാൻ ആകെ പേടിച്ചു..അമ്മയുടെ കൂടെ താഴെ കിടന്നാ മതിയായിരുന്നു.. 'അമ്മ തന്നെയാ പറഞ്ഞത് പെണ്പിള്ളേര് ഒറ്റയ്ക്ക് കിടന്ന് പേടിയൊക്കെ മാറണം എന്ന്.
ഞാൻ രണ്ടും കല്പിച്ചു ലൈറ്റുകൾ ഓണ് ആക്കാതെ ഫോണിന്റെ ലൈറ്റ് മാത്രം ഓണ് ആക്കി..മെല്ലെ സ്റ്റപ്പിലൂടെ... താഴോട്ട്...സ്റ്റപ്പിന്റെ അടിയിൽ വെച്ചിരുന്ന മുട്ടൻ വടി എടുത്തു..
"ഇന്ന് ആ പൂച്ചയെ ഞാൻ കൊല്ലും" ഞാൻ പിറുപിറുത്തു.. അടുക്കളയുടെ ഒരു ജനൽ ശെരിക്കു അടയില്ല. പുറത്തേക്ക് തുറന്നു വെച്ച ജനലിൽ തെങ്ങിന്റെ പട്ട വീണ് അതു ഒരു ഭാഗം നശിച്ചു പോയി.അതിൽ 'അമ്മ കാർഡ് ബോർഡ് ഒക്കെ വെചു അടയ്ക്കും എന്നാലും പൂച്ച അതിലൂടെ നുഴഞ്ഞു കേറും.കോവിഡ് വന്നെപ്പിന്നെ ആരെയും നന്നാക്കാൻ വിളിച്ചിട്ടില്ല.
ഞാൻ അടുക്കളയുടെ അങ്ങോട്ടു ചെന്നതും തണുത്ത കാറ്റ് എന്റെ മുഖത്തു അടിച്ചു... എന്ത് വാതിൽ അടയാക്കാതെയാണോ അമ്മ ഉറങ്ങാൻ പോയത്.. പിന്നെങ്ങനെ പൂച്ച കേറാതിരിക്കും..
പകുതി അടഞ്ഞ വാതിലിലൂടെ കാറ്റു വീശിക്കൊണ്ടിരിക്കുന്നു.ഞാൻ വാതിൽ അടയ്ക്കാനായി തുനിഞ്ഞതും ഒരു സെക്കന്റ് കണ്ണു പാളി ചായ്പ്പിലോട്ടു.. അവിടെ വെട്ടം കിടക്കുന്നു.ങേ.. വിറക് വെയ്ക്കാനായി ഉണ്ടാക്കിയ ആ ചെറിയ ചായ്‌പിലെ വെട്ടം ഞാനാണല്ലോ ഓഫ് ആക്കിയത്..
ഞാൻ മെല്ലെ അങ്ങോട്ടു നടന്നു..
ഒരു അരികിൽ നിന്നു ചായ്പ് മുറിയുടെ കമ്പി ജനാലയുടെ അടുത്തു നിന്നു മെല്ലെ ഞാൻ നോക്കി.
ഞാൻ ഞെട്ടി.എന്റെ കാലുകൾ തളർന്നു..
എന്റെ കണ്ണുകളിൽ ഇരുട്ടു കേറി...
കൈലി മുണ്ടെടുത്തു പ്രഭാകരൻ തറയിൽ കിടക്കുന്നു.. എന്റെ അമ്മ പ്രഭാകരന്റെ ഞെഞ്ചത്
💬 Comments
View all comments