Chapter Title : അളിയൻ ആള് പുലിയാ 26 [ജി.കെ]
ആലിയയെ കണ്ടപ്പോൾ അവൻ ചോദിച്ചു...നമ്മൾ എവിടെയെങ്കിലും പോകുന്നുണ്ടോ?
"ഊം..നമ്മളെ ഫാരി ഇത്തിയെ കാണുവാൻ പോകുന്നു....അവന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.....സമയം ഏകദേശം ആറേമുക്കാൽ ആകുന്നു...അവൾ ഹാളിലെ ലൈറ്റിട്ടു ഓരോന്നാലോചിച്ചു...ഈ രണ്ടു മണിക്കൂറിനിടയിൽ എന്തെല്ലാമാണ് നടന്നത്....ജബ്ബാർ എന്ന ഉരുക്ക് തന്റെ ശരീരത്തിൽ കയറിയിറങ്ങി....അത് തന്നെയോ....ഷബീറും സുഹൈലും വന്നു...തീരെ പ്രതീക്ഷിക്കാത്ത നീക്കവുമായി.....അവൾ ഓരോന്നാലോചിച്ചുകൊണ്ടിരുന്നു.....ഹാ..ഫാരിയുടെ പഠിത്തം എന്തായാലും നടക്കട്ടെ.....വിസ ശരിയാകുമ്പോഴേക്കും കൂട്ടിയാൽ മതി....ആ ബീനയെയും മോനെയും കൊന്നു തിന്നാനുള്ള വാശിയുണ്ട്....നശിച്ച നാശങ്ങൾ.....അപ്പോഴാണ് തന്റെ ഫോണടിക്കുന്നത് ആലിയ കേട്ടത്....മോൻ കുട്ടാ....ഉമ്മച്ചിയുടെ ഫോൺ ഇങ്ങെടുത്തേ?
ഒരു പരിചയമില്ലാത്ത ലാൻഡ് ലൈൻ നമ്പർ....അവൾ മൊബൈൽ അറ്റൻഡ് ചെയ്തു...."ഹാലോ....
"ആലിയ ആണോ....ഒരു സ്ത്രീ ശബ്ദം.....
"അതെ...ആരാണ്.....
"ആലിയ ....ഞാൻ അമ്പലപ്പുഴ സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്.....നാളെ രാവിലെ പതിനൊന്നരമണിയോടെ ഇവിടെ വരെ വരണം.....നിങ്ങളുടെ ഉമ്മയുടെ മരണത്തെ കുറിച്ച് ചോദിച്ചറിയാനാണ്.....
"അല്ല ഞാനെന്തിനാ വരുന്നത്....നാളെ ഞാൻ മകളുടെ അടുത്തേക്ക് പോകുകയാണ്....ബാംഗ്ലൂരിൽ...എനിക്ക് പ്രത്യേകിച്ച് പരാതിയൊന്നുമില്ല....നിങ്ങൾ ആരാണ്.....
"ഫാ....പുണ്ടച്ചി മോളെ....ഈ രാത്രിക്കു രാത്രി നിന്നെ അവിടെ വന്നു പൊക്കി കൊണ്ട് വരും.....ഞാനാരാണെന്നോ.....നീ നാളെ ഇങ്ങോട്ടു വാ...സരസമ്മ ആരാണെന്നു പറഞ്ഞു തരാം.....തള്ള ചത്തിട്ട് അവൾക്ക് പരാതിയില്ല പോലും.....നാളെ നീ വരണം....പതിനൊന്നരക്ക്....വന്നിരിക്കും....ഇല്ലെങ്കിൽ നീ എവിടെപ്പോയാലും അവിടിട്ടു പൊക്കി കൊണ്ട് വരും....നീ എന്തിനാ ഇത്ര ഭയക്കുന്നത്.....
"ആലിയ വല്ലാണ്ടായി..."അത്....ഞാൻ ...
"അത് ഞാനോ....കുണാ...എന്താടീ നിന്റെ തന്റേടം ചോർന്നു പോയോ....നാളെ പതിനൊന്നരക്ക്....
"ഞാൻ വരാം.....അവൾ പറഞ്ഞിട്ട് ഫോൺ വച്ച്.....രാത്രിയിൽ അവൾക്കു കിടന്നിട്ടു ഉറക്കം വന്നില്ല.....നശിച്ച പണ്ടാരം അടങ്ങാൻ.......ഇതിൽ നിന്നും എങ്ങനെ ഊരും....കയ്യിൽ അഞ്ചു പൈസ പോലുമില്ല.....ആരെയെങ്കിലും പോയികാണാമെന്നു വച്ചാൽ......ആരോട് ചോദിക്കാനാണ്.....അവളുടെ മനസ്സിൽ വീണ്ടും സേട്ടുവിന്റെ മുഖം തെളിഞ്ഞു...എന്ത് പറഞ്ഞു ചോദിക്കും.....അവസാനം അവൾ ഒരു ഉപായം കണ്ടു...അവൾ രണ്ടും കൽപ്പിച്ചു സേട്ടുവിനെ വിളിച്ചു.....
"ഹെന്തെടീ പെണ്ണെ...ഇയ്യ് ഈ നട്ട പാതിരായ്ക്ക്.....
"സേട്ടു എനിക്കിത്തിരി കാശും കൂടി വേണം....
"അനക്ക് ചോയിക്കുമ്പം ചോയിക്കുമ്പം തരാൻ നമ്മളെന്താടീ പെണ്ണെ പണം കായിക്കുന്ന മരമോ?
"അല്ല സേട്ടു എനിക്കൊരു അഞ്ചു രൂപ കൂടി വേണം....നിങ്ങള് പകരം വന്നു വണ്ടി കൊണ്ടുപൊയ്ക്കോളു..കാശ് തിരികെ തരുമ്പോൾ നിങ്ങള് വണ്ടി തന്നാൽ മതി....
"അത് ന്യായം......അനക്ക് ഞമ്മള് അഞ്ചല്ല ആറു രൂപ തരാം....നാളെ ഇയ്യ് നമ്മടെ ജബ്ബാറിന്റെ കൂടെ പോയിട്ട് ബാ.....അന്റെ കായ് റെഡിയായിരിക്കും....പോരെ....ബണ്ടി ഞമ്മള് അത് കയിഞ്ഞു എടുത്തോളാം....
അവൾ ആലോചിച്ചിട്ട് പറഞ്ഞു അതുമതി.....ഫോൺ വച്ചിട്ട് അവൾ ഹാളിൽ വന്നു....സെറ്റിയിൽ ഇരുന്നു....പേരുകേട്ട ഹൈക്കോടതി വക്കീലന്മാർ ആരെങ്കിലും ഉണ്ടാകുമോ? അവൾ ആലോചിച്ചു.....അവസാനം എന്തായാലും നാളെ പോലീസ്
💬 Comments
View all comments