Chapter Title : അലിയുന്ന പാതിവ്രത്യം 4 [ഏകലവ്യൻ]
കേട്ടെങ്കിലും അവൾക്ക് കൂസലൊന്നുമുണ്ടായില്ല.
“വന്നെന്ന് തോന്നുന്നു.”
അവൾ മന്ത്രിച്ചു.
“അച്ചൂ.. എന്തെങ്കിലും പറഞ്ഞ് ഒഴിയ്.. ഒന്നിനും നിക്കല്ലെടി..”
“ഇല്ല, ഞാൻ നോക്കട്ടെ.. പേടിക്കേണ്ട..”
അവളെഴുന്നേറ്റു. മുറി തുറന്ന് പുറത്തേക്കിറങ്ങി വാതിലടച്ചു വച്ചു. മെയിൻ വാതിൽ തുറക്കാൻ വേണ്ടി നടന്നു.
ദിവസങ്ങൾ കഴിഞ്ഞ് മാധവനെ കാണുന്നതിലുള്ള ഒരു എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു അവളുടെയുള്ളിൽ. വാതിൽ തുറന്നതും കയ്യിലുള്ള നാലഞ്ച് കവറുകൾ താഴെയിട്ട് അശ്വതിയുടെ ചന്തിക്ക് താഴെ വട്ടം പിടിച്ച് എടുത്തുയർത്തുകയാണ് മാധവൻ ചെയ്തത്. പൂത്തു നിൽക്കുന്ന മാർഗഴി പൂ പോലെയുള്ള പെണ്ണിനെ കണ്ട് അയാൾക്ക് പിടിച്ചു നിൽക്കാനായില്ല എന്നതാണ് സത്യം. പ്രതീക്ഷിക്കാത്ത നീക്കത്തിൽ അയാളുടെ കൈകളിലുയർന്ന് വാ പൊത്തി പോയി അവൾ. ഇത്രയും ഭാരമുള്ള തന്നെ പൂ പോലെ മുകളിലേക്ക് എടുത്തുയർത്തിയ അയാളുടെ കരുത്തിൽ അതിശയം തോന്നി. ഇന്നേവരെ പ്രസാദേട്ടന് പോലും കഴിഞ്ഞിട്ടില്ല.
“ശോ...മാധവേട്ടാ താഴെയിറക്ക്.. മാധവേട്ടാ...”
വെപ്രാളം പൂണ്ട അവളുടെ ചിണുക്ക സംസാരത്തിൽ അയാൾ അവളെ ശരീരത്തിലൂടെ താഴെയിറക്കി നിർത്തി.
“ശ്.. എന്തായിത്..”
“ഒരാഴ്ചയായില്ലേ പൊന്നേ..നിന്നെ കണ്ടിട്ട്..”
“ഞാൻ പറഞ്ഞോ ഒരാഴ്ച കഴിയാൻ..”
“സന്തോഷം കൊണ്ടല്ലെടി..”
“ഒഹ്.. ഒന്ന് മെല്ലെ പറയ്.. പ്രസാദേട്ടൻ ഉറങ്ങിയിട്ടില്ല..”
“ഇവന് ഇതു തന്നെയാണോ പണി..”
“ഒഹ്.. ഒന്ന് പതിയെ..”
“നിന്നായൊന്ന് അമർത്തി പിടിക്കട്ടെടി..”
“ങും. നടക്ക് അങ്ങോട്ട്.. പാതി രാത്രി വന്നിട്ടാണ് ഒരട്ടഹാസം..”
കെട്ടിപ്പിടിക്കാൻ ശ്രമിച്ച അയാളുടെ കൈ വലയങ്ങളിൽ നിന്ന് തെന്നി, വാതിലടച്ചു ലോക്ക് ചെയ്തു.
“വാടി ഒന്ന്..”
“ഹൊ..വരാം..നടക്ക്..”
അവളാ കവറുകൾ കുനിഞ്ഞെടുത്തു കൊണ്ട് പറഞ്ഞു. പക്ഷെ പോകാൻ തായാറാകാത്ത മാധവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു ഒരുമിച്ച് അയാളുടെ റൂമിലേക്ക് നടന്നു.
“എല്ലാം നിനക്ക് വേണ്ടി വാങ്ങിയതാ.. നിനക്ക് മാത്രമല്ല..മക്കൾക്കും അവനുമുണ്ട്..”
“ശെരി.. എല്ലാം നാളെ നോക്കാം..”
അവളാ കവറുകൾ എല്ലാം മേശപ്പുറത്ത് വാങ്ങി വച്ച് അയാളുടെ നേരെ തിരിഞ്ഞു.
“ഭക്ഷണം കഴിച്ചോ.?”
“മ്മ്.. കുറച്ച്, ബാക്കി ഇവിടെ..നിന്നെ..”
“മാധവേട്ടാ, ദേഷ്യം തോന്നരുത് ഇന്നൊന്നും പറ്റില്ല..”
അവൾ താഴ്മയായി പറഞ്ഞു.
“എന്തേടി..”
കേട്ടത് ഇഷ്ടപ്പെടാതെ അയാളവളെ പുണർന്നു പിടിക്കാൻ ശ്രമിച്ചു.
“പ്ലീസ് പറയുന്നത് ഒന്ന് കേൾക്ക്..”
“പറയ്..”
“അത്.. ഇന്ന് ഏട്ടനുമായി
💬 Comments
View all comments