Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 13
അവൾക്കു മനസ്സനുവദിച്ചില്ല....പണ്ണലിന്റെ ക്ഷീണത്തിൽ വിയർത്തുകുളിച്ച വണ്ടീ നെറ്റിയിൽ കൂടി വിയർപ്പുകണങ്ങൾ വരുന്നതുകണ്ട നീലിമ അത് ഒപ്പിയെടുത്ത്......നിതിൻ നീലിമയുടെ ദേഹത്ത് നിന്നു താഴേക്കിറങ്ങി.....
നീലിമയും നിതിനും ബാത്രറൂമിൽ കയറി എല്ലാം കഴുകി...നീലിമ നൈറ്റി തലവഴിയിട്ടു തിരികെ ഇറങ്ങി......സ്മിത സെറ്റിയിൽ.....
ഇതെന്താണ് നീലിമേ.....ഒന്നര മണിക്കൂർ കഴിഞ്ഞു.....ചേട്ടന്റെ പരിപ്പെടുത്തോ......അതോ ചേട്ടൻ പിഴിഞ്ഞെടുത്തോ.....അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.....
നീലിമ ഒന്ന് പുഞ്ചിരിച്ചിട്ടു അവളെ കെട്ടിപ്പിടിച്ചു.....
ഞാൻ എപ്പഴേ കാത്തിരിക്കുകയാ കേട്ടോ....ഒന്ന് കയറിയാൽ കൊള്ളാമെന്നുണ്ട്.....പക്ഷെ വീട്ടിൽ ചെന്നിട്ടാവട്ടെ.....അപ്പോഴേക്കും നിതിനും ഇറങ്ങി വന്നു.....
എല്ലാവരും ദോശയും ചട്ണിയും ചായയും കഴിച്ചു...നല്ല സൗഹൃദത്തിന്റെ തുടക്കം.....
നിതിൻ ചേട്ടാ...എന്നെ അമ്പലപ്പുഴ സ്റ്റാൻഡിൽ വരെ ഒന്നിറക്കാമോ.....വീട്ടിലോട്ടു പോകാനാണ്.....
ഓ...തീർച്ചയായും.....
എന്നാൽ ഞാൻ റെഡിയായി വരാം......
സ്മിത പറഞ്ഞു...മറ്റന്നാൾ മാറ്റമില്ല കേട്ടല്ലോ............
മൂടൽ മഞ്ഞിനെ വക വയ്ക്കാതെ എസ്.ഐ ജനാർദ്ദനന്റെ ജീപ്പ് ഇരച്ചു പാഞ്ഞു...നൗഷാദിനെ ഇവിടെ നിന്ന് മാറ്റണം...അല്ലെങ്കിൽ ആ പാവം കുരുങ്ങും.....ചെയ്യാത്ത കുറ്റത്തിന് അയാളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ നാളെ അറസ്റ്റു ചെയ്യാൻ പ്ലാനുണ്ട് എന്ന് സർക്കിൾ ഓഫിസിലെ തന്നെ സ്നേഹിക്കുന്ന പോലീസുകാരിൽ നിന്നുമറിഞ്ഞു.....ജീപ്പ് നൗഷാദിന്റെ വീടിനു മുന്നിൽ എത്തുന്നതിനു മുമ്പ് കണ്ടു തലയിൽ ഒരു തോർത്തും കെട്ടി നൗഷാദിന്റെ കടയുടെ മുന്നിൽ സിഗരറ്റും വലിച്ചു നിൽക്കുന്ന സോമൻ പോലീസ്...സർക്കിളിന്റെ വലം കൈ.....ജനാർദ്ദനൻ ഒന്ന് നിർത്തി....എന്താ സോമാ ഇവിടെ....രാവിലെയും നിന്നെ കണ്ടല്ലോ.....
ഓ....ഒന്നും പറയണ്ട ജനാർദ്ദനൻ സാറേ..കള്ളന്മാരുടെ ബഹളം പോലും....ഈ ജൂവലറിയിൽ രണ്ടു ദിവസം മുമ്പ് മോഷണം നടന്നു....അതിനു ശേഷം എനിക്ക് ഡ്യൂട്ടി ഇവിടെയാ...ഞാൻ ഇപ്പോൾ പോകും...പകരം നാരായണേട്ടൻ വരും...പുള്ളിയെ കാത്തു നിൽക്കുകയാ.....നിങ്ങളെപ്പോലുള്ള സാറന്മാരുള്ളപ്പോൾ ഞങ്ങൾക്ക് ഇത് ചെയ്തതല്ലേ പറ്റൂ...ആട്ടെ സാറെങ്ങോട്ട.....അതിനിടക്ക് ജനാർധനനിട്ടു ഒന്ന് കൊട്ടാനും സോമൻ മറന്നില്ല....
ഞാൻ എന്റെ സുഹൃത്തു നൗഷാദിന്റെ വീട് വരെ പോകുന്നു....
ഓ....മനസ്സിലായി..അയാളുടേതല്ലെ ഈ കട...അയാള് എന്തോ കൊലപാതകത്തിലെ പ്രതിയാണെന്നോ....ആരെയോ കൊന്നെന്നോ ഒക്കെ ഒരു ശ്രുതിയുണ്ട് കേട്ടോ സാറേ....
ഓഹോ...അയാൾ അങ്ങനെ ചെയ്തെന്നു നിന്റെ മരിച്ചുപോയ തന്ത വന്നു പറഞ്ഞു തന്നോ സോമാ....
സാറേ ഡ്യൂട്ടിയിലുള്ള പൊലീസുകാരനാണ് ഞാൻ....എന്നെ ഊമ്പാൻ വരല്ലേ...സാറേ സാറെ എന്ന് വിളിച്ച നാവു കൊണ്ട് പൂരേ പൂരേ എന്ന് വിളിപ്പിക്കല്ലേ..സാറ് ചെല്ല്..അവന്റെ കൂടെയിരുന്നു അവൻ തരുന്നതും നക്കിയേച് പോകാൻ നോക്ക്...നാളെ ഇനി അതുണ്ടായില്ലെങ്കിലോ.....
എസ്.ഐ ജനാർദ്ദനൻ വണ്ടിയുമെടുത്തു വളവു തിരിഞ്ഞു....നാളെ ഇനി അതുണ്ടായില്ലെങ്കിലോ.....അതെ....അപ്പോൾ താൻ കേട്ടത് സത്യം.....നൗഷാദിനെ അവർ നേരം വെളുക്കുമ്പോൾ പൊക്കും....രക്ഷിക്കണം...കുറെ കാശും ഇന്ന് വാങ്ങണം.....ജനാർദ്ദനൻ മുറുക്കാൻ വായിലിട്ടു ചവച്ചരച്ചു.....നൗഷാദിന്റെ വീടിനുമുന്നിൽ എത്തിയപ്പോൾ
💬 Comments
View all comments