0%

Chapter Title : അമ്മായിയപ്പൻ തന്ന സൗഭാഗ്യം 5

കൊടുക്കാനുള്ളതാ....ജനം അതങ്ങു വിശ്വസിച്ചോളും....

ഊം...ഞാൻ ആ സെക്രട്ടറിയെ ഒന്ന് വിളിക്കട്ടെ....

സത്യൻ ഫോണെടുത്തു ഇരുപത്തിയഞ്ചു ലക്ഷം എന്ന് കേട്ടപ്പോൾ സെക്രട്ടറിയെ വിളിച്ചു.....

ഒന്നിവിടം വരെ വന്നേ....

സെക്രട്ടറി സത്യന്റെ റൂമിലേക്ക് വന്നു....

സുമേഷേ ഇത് നൗഷാദ്...നമ്മുടെ സൊസൈറ്റിയിൽ നല്ല ഒരു നിക്ഷേപം ഉണ്ട് നൗഷാദിന്റെ...നൗഷാദിന് ഇപ്പോൾ വേറെ ഇത്തിരി കാശ് വേണം....

എനിക്കറിയാം സത്യേട്ടാ....നൗഷാദ് ഇക്കയെ അറിയാത്തത് ആരാ....എന്തെങ്കിലും ആവശ്യത്തിന് ഓടി ചെന്നാൽ കായയ്ച്ചു സഹായിക്കുന്നത് നൗഷാദ് ഇക്കയല്ലേ....

പക്ഷെ ഒരു കാര്യമുണ്ട്....നമ്മുടെ മെമ്പറന്മാർ അറിഞ്ഞിട്ടുമില്ല കമ്മിറ്റി കൂടി അപ്പ്രൂവലും എടുത്തിട്ടില്ല....ഇത് വേറൊരു വസ്തു വച്ചാണ്.....നമ്മുടെ പഴയ ഏതെങ്കിലും മിനിറ്റ്സിൽ കൊള്ളിച്ചു കൊണ്ട് പഴയ ഒരു ഡേറ്റിട്ടു കൊടുക്കാൻ പറ്റുവോ...

അതിപ്പോൾ എത്രയാ നൗഷാദിക്കയിക്കു വേണ്ടത്...

എമ്പത്തഞ്ചു....

അതിൽ എഴുപത്തഞ്ചു മതി നൗഷാദിന് അയ്യഞ്ചു വച്ച് നമ്മൾ എടുക്കാൻ പറഞ്ഞു....നൗഷാദിന് കാശ് കൊടുക്കാനുള്ള ഏതോ ടീമിന്റെ വസ്തുവാ.....

അയ്യോ ഇത്രയും കാശ് എങ്ങനെയാ.....സത്യൻ സാറേ....കണക്കിൽ പ്രശ്നമാവുമല്ലോ.....

എഡോ അയ്യഞ്ചു വച്ച് കിട്ടുന്ന കോളാ....വല്ലതും നടക്കുമോ എന്ന് നോക്ക്......

വലിയ കള്ളാ തായോളിയാ സത്യൻ എന്ന് നൗഷാദിന് മനസ്സിലായി ഇരുപതു ലക്ഷം ഒറ്റയടിക്ക് വഹിക്കാനുള്ള പണി....അഞ്ചു ലക്ഷം സെക്രട്ടറിക്കും....

എന്തായാലും കുഴപ്പമില്ല...തനിക്കും പത്തിരട്ടിയല്ലേ കിട്ടുന്നത്.....

ഞാൻ നൗഷാദിക്കയെ ഉച്ചക്ക് വിളിക്കാം....

ഓ അത് മതി സുമേഷേ....എങ്കിൽ ഞാനിറങ്ങട്ടെ സത്യൻ സാറേ....

ഓ...ആയികോട്ടെ നൗഷാദേ....

നൗഷാദ് ഇറങ്ങി നടന്നു.....കൂത്തിച്ചി...അശോകന്റെ ഭാര്യ അവൾക്കു ഒന്ന് കിടന്നു തന്നാൽ എന്താ....ഇത് വല്ലതും സംഭവിക്കുമായിരുന്നോ....എന്തായാലും അവന്റെ പെണ്ണുംപിള്ള വീട് വരെ ഒന്ന് പോകണം...മൂപ്പിലാനെയും അവന്റെ ചേട്ടന്റെയും മുഖത്ത് നോക്കി രണ്ടു പറയണം....അവന്റെ കൈപ്പടയിലുള്ള ആത്മഹത്യാ കുറിപ്പ് കയ്യിലുണ്ടല്ലോ....അത് കാട്ടി ഒന്ന് വിരട്ടണം.....സൊസൈറ്റിയിൽ നിന്നിറങ്ങിയ നൗഷാദ് നേരെ അശോകന്റെ വീട്ടിലേക്കാണ് പോയത്.....അകത്തു ആളനക്കമൊന്നുമില്ല.....ഇനി തായോളി തൂങ്ങി ചത്തോ....താൻ പറഞ്ഞത് പോലെ....നൗഷാദ് ചിന്തിച്ചു....

നൗഷാദ് ഫോൺ എടുത്ത് അശോകനെ വിളിച്ചു....ഫോൺ റിംഗ് ചെയ്യുന്നുണ്ട്....ഹാലോ....

ആ നൗഷാദിക്ക....

നീ ഇതെവിടെയാടാ അശോകാ...

ഇക്ക...ഞാൻ അമ്പലപ്പുഴയിൽ നിന്നും അങ്ങോട്ടേക്ക് വന്നുകൊണ്ടിരിക്കുകയാ.....

നീ എപ്പോൾ എത്തും....

ഞാനിപ്പോൾ വണ്ടി കയറിയാതെ ഉള്ളൂ....

നീ വരുമ്പോൾ എന്നെ വിളിക്ക്....

ഓ.കെ....അശോകൻ ഫോൺ വച്ചിട്ടാലോചിച്ചു....അയാളോടിനി എന്ത് പറയും.....ആധാരവും ചെക്കും കോപ്പുമെല്ലാം അയാളുടെ കയ്യിലാ....എന്തായാലും സംസാരിക്കാം....അയാൾ എന്തെങ്കിലും വഴി പറഞ്ഞു തരും....അശോകൻ സീറ്റിൽ ചാരിയിരുന്നു ഉറങ്ങി....

ഉച്ചകഴിഞ്ഞു ഞാൻ നീലിമയുമൊത് എന്റെ കാറിൽ ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്നു......മക്കളെ അനിതയെ ഏൽപ്പിച്ചു....രാവിലെ അശോകനുമായി നടന്ന ബഹളങ്ങൾ കാരണം ഞങ്ങൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആൾക്കാർ

💬 Comments

View all comments