Chapter Title : അസ്മിന
ടൗണിലേക്ക് വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ ശരിയാക്കാൻ തന്നതാണെന്നും മാത്രം പറഞ്ഞു. "ഇതെന്താ സാധനം" അറിയാത്ത ഭാവത്തിൽ ഞാൻ അനന്തുവിനോട് ചോദിച്ചു. "കണ്ണാ ഇത് അരഞ്ഞാണമാണ് എത്രയോ കാലപ്പഴക്കമുണ്ടിതിന്, ഏതായാലും നേരെയാക്കാൻ പറ്റില്ല. കൂടാതെ സാധനം വില കുറഞ്ഞ വെള്ളിയിലുമാണ് ഉണ്ടാക്കിയിരിക്കുന്നത്." എന്നാൽ ശരി ഞാൻ അരഞ്ഞാണം തിരികെ വാങ്ങിച്ചു. അവനോട് യാത്ര പറഞ്ഞിറങ്ങി. പാവം ഇത്തയുടെ ആകെയുണ്ടായിരുന്ന ആഭരണവും ഞാൻ കാരണം കേടു വന്നല്ലോ എന്ന ചിന്ത എന്റെ മനസ്സിനെ അലട്ടി. ഏതായാലും പുതിയൊരെണ്ണം വാങ്ങിക്കൊടുക്കാം. ബൈക്ക് നേരെ ഷൊർണ്ണൂരിലോട്ട് വിട്ടു. അവിടുത്തെ കീർത്തന ജ്വല്ലറിയൽ നിന്നും പുതിയ മോഡലിലുള്ള ബലമുള്ള നല്ലൊരു അരഞ്ഞാണം വാങ്ങി. ഉച്ചയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിച്ചു. രണ്ട് മണിയോടെ തിരിച്ച് വീട്ടിലെത്തി. ഒന്നുറങ്ങിയെണീറ്റ് വൈകീട്ടുള്ള ചായയും കുടിച്ച് നേരെ പറമ്പിലേക്ക് ചെന്നു. ഏകദേശം പകുതിയോളം സ്ഥലങ്ങൾ പണിക്കാർ വെട്ടിത്തളിച്ചിട്ടുണ്ടായിരുന്നു.അവർ അന്നത്തെ പണിമതിയാക്കി,കൂലിയും വാങ്ങി പോയി. സന്ധ്യ ആയപ്പോഴേക്കും വിളക്ക് കത്തിച്ച് തറവാടും പടിപ്പുരയും അടച്ച് ഞാൻ ഗസ്റ്റ് ഹൗസിലേക്ക് ചെന്നു. ആകാശം ഇരുണ്ടു മൂടിയിരുന്നു മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നോണം ചെറുതായി ഇടിവാൾ മിന്നാൻ തുടങ്ങിയിരുന്നു ഇത്ത എന്നേയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. അത്താഴം ഒരുക്കി വെച്ചിരുന്നു. പതിവിന് വിപരീതമായി അസ്മിന സാരിയാണ് ഉടുത്തിരുന്നത്. ഞങ്ങൾ അകത്ത് കയറി വാതിൽ അടച്ചു. കുറച്ച് നേരം ടി.വി കണ്ടിരുന്നു. " ഇത്ത ഇന്നിവിടെ കൂടാം എന്തായാലും നമ്മൾ രണ്ട് വീട്ടിലും ഒറ്റയ്ക്കിരിക്കണ്ടേ" ഞാൻ പറഞ്ഞു ഇത്ത: "കണ്ണാ അതിന് ഞാൻ മാറ്റിയുടുക്കാൻ ഒന്നും കൊണ്ടു വന്നിട്ടില്ല" ഞാൻ: "അതിനകത്ത് എന്റെ മുണ്ടുകൾ ഇഷ്ട്ടം പോലെയുണ്ട് ഒരു രാത്രിക്കല്ലേ ,ഇത്ത അടുത്തോ " ഇത്ത: എന്നാൽ ശരി, നീ അപ്പുറത്തെ വീട്ടിലെ ലൈറ്റ് ഓഫാക്കി വരാമോ? ഞാൻ അപ്പോഴേക്കും ഭക്ഷണം എടുത്തു വയ്ക്കാം "ശരി ഇത്തെ" ഞാൻ ഒരു ടോർച്ചുമെടുത്ത് ഇത്തയുടെ വീട്ടിൽ പോയി പുറത്ത് കത്തിച്ചു വെച്ചിരുന്ന ലൈറ്റ് ഓഫാക്കി തിരിച്ച് പോന്നു. അപ്പോഴേക്കും ഇത്ത അത്താഴം വിളമ്പിയിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഞാൻ ആലോചിച്ചു ഇത്തയെന്താ അരഞ്ഞാണത്തെ പറ്റി ചോദിക്കാത്തത്. ഏതായാലു ഭക്ഷണം
💬 Comments
View all comments