0%

Chapter Title : ബെന്നിച്ചന്റെ പടയോട്ടം 14 [ മീശപ്രകാശൻ ]

നിനക്ക് എന്നെ സഹായിക്കാമോ......

"എങ്ങനെ സംരക്ഷിക്കും......എന്നെ കെട്ടി ഒരു ഭാര്യയായി കൂടെ പൊറുപ്പിക്കാൻ പറ്റുവോ......ഞാൻ നിയമ പ്രകാരം അയാളുടെ ഭാര്യ ഒന്നുമല്ല.....എന്റെ ചേച്ചി സാവിത്രിയായിരുന്നു അയാളുടെ ഭാര്യ.....അവൾ മരിച്ചതിനു ശേഷം അവളുടെ മകനെ നോക്കുവാൻ കൊണ്ടുവന്നു നിർത്തിയതാണ്.....അച്ഛനും അമ്മയുമില്ലാത്ത ഞങ്ങൾക്ക് സ്വന്തം ഏട്ടനെ പോലെയായിട്ടാണ് അയാളെ കരുതിയത്......പിന്നീടാണ് മനസ്സിലായത് സാവിത്രി ചേച്ചി മരിച്ചതല്ല എന്ന്....ആ കാലൻ കൊന്നതാണ്.......വയനാട്ടിൽ വച്ച്.....

"നോക്ക് ഞാനൊരു വിവാഹിതനാണ്.....നിന്നെ കൂടെ പൊറുപ്പിക്കാൻ ഒന്നും പറ്റില്ല...പക്ഷെ നിന്നെ സുരക്ഷിതമായി സംരക്ഷിക്കാം.....അതിനുള്ള മാർഗ്ഗങ്ങൾ അയാൾ പോലും തേടിവാരത്ത ഇടം എനിക്കുണ്ട്.....ശകുന്തളക്ക് വിശ്വസിക്കാം.....പിന്നെ.....നിന്നെ കാമിക്കാനോ മോഹിക്കാനോ ഞാൻ വരില്ല.....പോരെ.....നീ സുരക്ഷിത ആയിരിക്കും.....

"നടക്കില്ല സാറേ.....അധികാരമുള്ള മോനും.....പണവും ഗുണ്ടായിസവുമുള്ള അപ്പനും...നടക്കില്ല.....സാർ വെറുതെ ആശ താരണ്ടാ.....സാറിനു താത്പര്യമില്ലെങ്കിൽ ഞാനിറങ്ങട്ടെ......ഇതിൽ കൂടുതൽ ഒന്നുമില്ല എനിക്ക് പറയാൻ....ശകുന്തള കതക് തുറക്കാൻ നേരം .....സത്യശീലൻ പറഞ്ഞു...

"നിൽക്ക്...എന്തധികാരവും ഗുണ്ടായിസവും ഉണ്ടെങ്കിലും നിന്നെ സംരക്ഷിക്കാൻ ഒരാൾ മുന്നോട്ടു വന്നാൽ......നീ ഞങ്ങളോടൊപ്പം നിൽക്കുമോ......

"എനിക്കെന്താ ഉറപ്പ്.......

സത്യശീലൻ ഫോണെടുത്ത്.......കോണ്ടാക്ട് എടുത്ത്......നമ്പർ ഡയൽ ചെയ്തു......തനിക്കെല്ലാ സഹായവും ചെയ്യുന്ന തന്റെ ചങ്കിനു.......പ്രകാശൻ............മീശ പ്രാകാശന്‌........

"ഹലോ....

"ഹലോ.....ആ പറ അളിയാ......

"എടാ വിവരങ്ങൾ ഒക്കെ അറിഞ്ഞില്ലേ ......

"അറിഞ്ഞു......നമ്മുടെ ബെന്നി ഇന്ന് കയറും.......അവനിതുവരെ നിന്റെയും എന്റെയും ഇരുപ്പ് വശം മനസ്സിലായിട്ടില്ലല്ലോ.....ഇല്ലേ.....

"ഏയ്.....അതിനവസരം കൊടുത്തിട്ടില്ല.....ആ കുണാപ്പ.......ഐ എസ ഡി കാൾ ആണ്....ഞാനങ്ങോട്ട് വിളിച്ചതാണ്.......വിശേഷങ്ങൾ ഒക്കെ പിന്നീട് .....പറയാം....ഞാൻ വിളിച്ചത് ഒരു സഹായത്തിനാണ്......നമ്മുക്ക് വളരെ വേണ്ടപ്പെട്ട ഒരു ആൾ.....എല്ലാം അറിയുന്ന ഒരുവൾ....അവൾ എല്ലാത്തിനും സമ്മതമാണ്......പക്ഷെ അവൾക്ക് മുന്നോട്ട് സംരക്ഷണം ആവശ്യമാണ്....എന്നെ കൊണ്ട് കൂട്ടിയാൽ കൂടാത്തതാണെന്നു അറിയാല്ലോ.......എന്താ ചെയ്യേണ്ടത്.....

"നിന്നെ ആരാടാ പോലീസിൽ എടുത്തത്.......അതിനു ഞാൻ എന്ത് സഹായവും ചെയ്യാനാണ്.....നീ പറ....നീ പറയുന്നത് എന്നെ കൊണ്ട് സാധിക്കാൻ  പറ്റുന്നതാണെങ്കിൽ സാധിച്ചു തരാം.....

"അവൾക്ക് സുരക്ഷിതയാകാൻ ഒരു സ്ഥലം......അത്ര മാത്രം മതി......

"അതെയോ.....അങ്ങനെ എങ്കിൽ നീ ബെന്നിച്ചൻ കാണേണ്ടി വരും.....അവനെ അതിനുള്ള സഹായം ചെയ്തു തരാൻ പറ്റുകയുള്ളൂ.......നിനക്കറിയാല്ലോ..

"ഊം...അത് മതി....ഞാനിടപെട്ടു എന്നറിയണ്ടാ....പകരം നീയായിട്ട് ബെന്നിച്ചനോട് സംസാരിച്ചാൽ മതി.....ആളിനെ ഞാൻ സുരക്ഷിതമായി അവിടെ എത്തിച്ചു കൊള്ളാം......

"ഒകെ ഡാ......ഞാൻ ഫോൺ വച്ച്....സത്യശീലന്റെ ആവശ്യം നിറവേറ്റികൊടുക്കേണ്ടതും ഒപ്പം ബെന്നിച്ചനെ ഒന്നിലും പെടുത്താതെ ശത്രുക്കളെ തീർക്കേണ്ടുന്നതും ഇന്നെന്റെയും ആവശ്യമാണ്......എന്നെ ഞാനാക്കാൻ അവനും അവന്റെ വിയർപ്പുകണങ്ങൾ ഒരുപാട് പൊടിഞ്ഞിട്ടുണ്ട്......

സത്യശീലൻ ശകുന്തളയോട് പറഞ്ഞു...നീ പേടിക്കേണ്ട.....നീ ഇന്ന് നടക്കാൻ പോകുന്നതും ആരോടും പറയണ്ട......രണ്ടു മൂന്നു ദിവസം.....സുധാകരൻ തിരികെ ഇവിടെ എത്തുമ്പോഴും നീ എന്നെത്തെ പോലെയും നോർമൽ ആയിരിയ്ക്കണം.....ഇതാണ് എന്റെ

💬 Comments

View all comments