0%

Chapter Title : ബെന്നിച്ചന്റെ പടയോട്ടം 14 [ മീശപ്രകാശൻ ]

കാര്യം ചെയ്യാം മീനങ്ങാടി കഴിഞ്ഞു കൽപ്പറ്റ റൂട്ടിൽ ഒരു റെസ്റ്ററെന്റ് ഉണ്ട്.....അങ്ങോട്ട് വീട്.....വണ്ടി സുധാകരന്റെ നിർദ്ദേശപ്രകാരം അങ്ങോട്ട് വിട്ടു......ആഹാരവും ഒക്കെ കഴിഞ്ഞു തിരികെ വരുമ്പോൾ മുറുക്കൻകവല മീനങ്ങാടി റോഡിൽ ഒരു ആൾട്ടോ കിടക്കുന്നു.....അങ്ങോട്ട് പോയപ്പോഴും തന്റെ ശ്രദ്ധയിൽ പെട്ടതാണ് ഈ ആൾട്ടോ.....അര മണിക്കൂറിനു മുകളിലായി ഈ വിജനമായ റോഡിൽ വണ്ടി എന്തിനു കിടക്കുന്നു.....സുധാകരൻ വണ്ടി പിന്നോട്ടെടുക്കാൻ പറഞ്ഞു.....അയാൾ മുരുകൻകവല റോഡിലേക്ക് വണ്ടി വിടാൻ പറഞ്ഞു.....വണ്ടി റിവേഴ്‌സ് എടുത്ത് ആ റോഡിലേക്ക് കയറ്റി......വണ്ടി ആൾട്ടോയും കഴിഞ്ഞു മുന്നോട്ട് പോയി...സുധാകരൻ ഒന്ന് തിരിഞ്ഞു നോക്കി...അതിൽ കണ്ണുമടച്ചു തല പിറകിലെ സീറ്റിൽ ചാരി ഒരുത്തൻ കിടക്കുന്നു.....മറ്റാരെയും കാണുന്നില്ല...പക്ഷെ ആ മുഖം നല്ല പരിചയമുള്ള മുഖം ...വണ്ടി റിവേഴ്‌സ് എടുക്കെടാ......ഡ്രൈവറോട് പറഞ്ഞു.....വത്സലയുടെ മകൻ......ഈ ആളില്ലാത്ത സ്ഥലത്തു അവൻ എന്തെടുക്കുകയാ......ഇനി വല്ല മരുന്നും അടിച്ചു കിടക്കുകയാണോ........സുധാകരൻ വണ്ടിയിൽ നിന്നുമിറങ്ങി.....അയാൾ സൈഡ് ഗ്ലാസിൽ തട്ടി.....പെട്ടെന്ന് ഒരു സ്ത്രീ അവന്റെ മടിയിൽ നിന്നും ചാടിയെഴുന്നേറ്റു.....സംഗതി ചെറുക്കൻ ആ സ്ത്രീയെ കൊണ്ട് ഫ്ലൂട്ട് അടിപ്പിക്കുകയായിരുന്നു എന്ന് മനസ്സിലായി.....സുധാകരൻ ആ സ്ത്രീയെയും ഒന്ന് നോക്കി....."ഈശ്വരാ......ഏതു നേരത്താണ് തനിക്കു ഈ ബുദ്ധി തോന്നിപ്പിച്ചത്.....റഷീദ് സാറിന്റെ ഭാര്യ......സുധാകരൻ ലോക്കിൽ പിടിച്ചു വലിച്ചു.....സന്ദീപിന് സംഗതി കൈവിട്ടുപോകുമെന്നു തോന്നി....അപ്പോഴാണ് അപ്പുറത്തെ സൈഡിൽ കിടക്കുന്ന ജിപ്സി ശ്രദ്ധയിൽ പെട്ടത്.....അവൻ പെട്ടെന്ന് തന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു...."ശൂർ...ആൾട്ടോ മുന്നോട്ട് കുതിച്ചു......അവന്റെ പിറകിൽ അവർ ജിപ്സിയിൽ......മലക്കാട് അമ്പലത്തിനുമുന്നിലെ വളവിൽ സന്ദീപിന് നിയന്ത്രണം നഷ്ടപ്പെട്ടു...അപ്പോഴേക്കും ജിപ്സി അവന്റെ മുന്നിൽ പെട്ടു...ജിപ്സിയിൽ നിന്നും നാലഞ്ചു പേര് ചാടിയിറങ്ങി.....അവൻ ഡോർ തുറന്നില്ല.....അവന്മാർ ബലമായി ഡോറിൽ ഇടിച്ചു......ബഹളം കേട്ടുകൊണ്ട് ആൾക്കാർ കൂടി.....സംഗതി നിയന്ത്രണത്തിലല്ലെന്നു മനസ്സിലാക്കിയ സുധാകരൻ വണ്ടിയെടുക്കാൻ പറഞ്ഞു.....ഒരു വിധം സന്ദീപും സുഹറയും രക്ഷപെട്ടു......സുധാകരൻ വണ്ടിയിൽ കയറിയ ഉടനെ തിരികെ വിടാൻ നിർദ്ദേശിച്ചു.....പോകുന്ന വഴിയിൽ അയാൾ റഷീദിനെ വിളിച്ചു....."സാറേ.....എത്രയും പെട്ടെന്ന് അമ്പലവയലിൽ എത്തുക....കെ.എൽ 11 ബി 6816 മാരുതി ആൾട്ടോ ആ ദിശയിലേക്കാണ് വരുന്നത്...അതിൽ സാറിന്റെ ഭാര്യയുണ്ട്.....ഞങ്ങൾ പിറകിലുണ്ട്......മകളെ കണ്ടില്ല......ഒകെ സാർ.....സുധാകരന്റെ ജിപ്സി മീനങ്ങാടി വഴി ഫാന്റം പാറയുടെ അരികിൽ എത്തിയപ്പോൾ കണ്ടു ആൾട്ടോ മുന്നിൽ പോകുന്നത്....."അവന്റെ ശ്രദ്ധയിൽ പെടരുത്.....പതുക്കെ പോകട്ടെ........വീണ്ടും റഷീദിനെ വിളിച്ചു പത്തുമിനിട്ടിനകം അവ ആർ അമ്പലവയലിൽ എത്തും.....സുധാകരൻ അമപലവയലിൽ എത്തുമ്പോൾ കണ്ടു.....ആൾട്ടോ തടഞ്ഞിരുന്നു...മുന്നിൽ റഷീദ് സാറുണ്ട്.....കൂടെ ആ നാട്ടിലെ രണ്ടു മൂന്നു ആൾക്കാരും എല്ലാരും കാഴ്ചകാണാൻ നിൽക്കുന്നത് പോലെ.....സുധാകരൻ ഇറങ്ങി.....അതിലാരോ പറയുന്നത് കേട്ട് "പോലീസ് കാരനായിരുന്നു എന്ന് കരുതി എന്ത് തോന്നിയവാസവും കാണിക്കാമോ......?സുധാകരൻ അവനെ ഒന്ന്

💬 Comments

View all comments