Chapter Title : ദൂരങ്ങളിലേക്ക് 7🍃[പട്ടം]
അമർത്തി. വളരെ സോഫ്റ്റ്.
സാറ വിറച്ചു.
അവൻ പെട്ടെന്ന് അവളെ തിരിച്ചു നിർത്തി നെഞ്ചിലേക്ക് ചാരി.
അവളുടെ കഴുത്തിനു പിന്നിൽ അവൻ മുഖം താഴ്ത്തി ചുംബിച്ചു.
അവളുടെ വെളുത്ത നീളമുള്ള കഴുത്തിൽ അവന്റെ ചുണ്ടുകൾ ഉരസ്സി. കൂടെ വലതു കയ്യിൽ കിടന്നു അവളുടെ മാമ്പഴം മൃതുവായി ഞെരിച്ചു കൊണ്ടിരുന്നു.
സാറക്ക് പുതിയ അനുഭവമായിരുന്നു. അവനും.
അവന്റെ പൗരുഷം അവളുടെ പിന്നിൽ തറഞ്ഞു കൊള്ളുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവളെ തിരിച്ചു നിർത്തി. രണ്ടുപേരും അകന്നു. ദാഹം അടങ്ങിയിരുന്നില്ല.
അവൻ വീണ്ടും അവളുടെ പവിഴ ചുണ്ടിൽ ചുംബിച്ചു. ഈ തവണ തടസ്സമില്ലാതെ. കീഴ്ച്ചുണ്ടും മേൽചുണ്ടും മാറി മാറി ചുംബിച്ചു.
മുറിയിൽ വെളിച്ചവും കാറ്റും
അവരുടെ ശ്വാസവും മാത്രം. അവൾ പിന്നിലേക്ക് നീങ്ങി. അവൾ തല അവന്റെ നെഞ്ചിൽ ചായിച്ചു.
“Overthink ചെയ്യണ്ട, എല്ലാ മനുഷ്യരും ചെയ്യുന്നതേ നമ്മളും ചെയ്‌തൊള്ളൂ."
സാറ പറഞ്ഞു.
അവൻ അവളുടെ മുടിയിൽ കൈ വെച്ചു. ആ രാത്രി അവന്റെ ഉള്ളിൽ
“ഞാൻ അർഹനല്ല” എന്ന ശബ്ദം
മങ്ങിയിരുന്നു.
ഫിലിപ്പ് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ഹൃദയം നിറഞ്ഞു. മുകളിലെ ജനലരികിൽ സാറ നിന്നു. അവൾ അവനെ നോക്കി. ചെറിയൊരു പുഞ്ചിരി. ആ രാത്രി രണ്ടുപേരും ഉറങ്ങിയില്ല. പക്ഷേ...ആദ്യമായി
ഒരാളുടെ ഉള്ളിൽ അവർ സ്ഥലം കണ്ടെത്തി.
പിറ്റേന്ന് ഫിലിപ്പ് ചെയ്യേണ്ട ഒരുവിധം ജോലിയൊക്കെ കണ്ടറിഞ്ഞു ചെയ്തു തീർത്തു. ഓരോ ദിവസവും അവൻ കൂടുതൽ പൊരുത്തപ്പെട്ടു കൊണ്ടിരുന്നു. പറയാതെ തന്നെ എല്ലാം ചെയ്തു തീർത്തു. ദിവസങ്ങൾ, മാസങ്ങൾ പിന്നിട്ടു. അപരിചിതനിൽ നിന്ന് പരിചിതനിലേക്ക് ഫിലിപ്പും പൊരുത്തപ്പെട്ടു. നാട്ടുകാരുടെ ഇടയിലൊക്കെ ജോസഫിന്റെ ആത്മാർത്ഥ വിശ്വസ്ഥൻ എന്നറിയപ്പെട്ടു. കൃഷിയും പറമ്പും എല്ലാം മികച്ചത്താക്കി ഫിലിപ്പും മുന്നേറി. ആവശ്യത്തിന് ജോലിക്കാരെ വീട്ടുജോലിക്കും കൃഷിപ്പണിക്കും നിയമിച്ചു. ഹെക്ടർ കണക്കിന് കാലി സ്ഥലങ്ങളിൽ കൂടുതൽ കൃഷി വ്യാപിപ്പിച്ചു. പഴയതിനേക്കാൾ നാലിരട്ടിയോളം ആധായം ലഭിച്ചു. അന്നാമ്മയും ജോസഫും എല്ലാം കണ്ട് സമാധാനപ്പെട്ടു. ഇവനെ തങ്ങളെ ഏൽപ്പിച്ച ഫാദർ കുര്യാകോസച്ഛനെ മനസ്സിൽ നന്ദി പറഞ്ഞു.
കാർമേഘങ്ങൾ കറുത്തിരുണ്ടു, കാറ്റ് വീശി, പക്ഷികളുടെ ആരവം കേട്ടു.
ലക്ഷണങ്ങൾ സത്യമായി, മഴ മണ്ണിൽ പതിഞ്ഞു. ശക്തമായി പെയ്തു. ആ വൈകുന്നേരം മഴ ഒന്നു മാറിയിരുന്നെങ്കിലും, വീട്ടിനുള്ളിലെ അന്തരീക്ഷം അല്പം മൂടിപ്പോയതുപോലെയായിരുന്നു. വരാന്തയിൽ ഇരുന്ന ജോസഫ് പത്രം വായിക്കുകയായിരുന്നു. അന്നാമ്മ അടുക്കളയിൽ നിന്ന് ചായ വച്ച് പുറത്തേക്ക് വന്നപ്പോൾ, സാറ പതുക്കെ അന്നാമ്മയുടെ അടുത്തേക്ക് നടന്നു. അവളുടെ
💬 Comments
View all comments