0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 6859
വിളിച്ചു വരുത്തുകയും പുലരും വരെ അവനുമായി ചിലവഴിക്കുകയും ചെയ്തു , പിന്നീട് തിരിച്ചു വീട്ടിലെത്തിയ അർജുനെ അരുൺ തോമസ് എന്നയാൾ വിളിച്ചു അനിതയുമായുള്ള അവന്റെ ഇന്നലത്തെ ബന്ധം റെക്കോർഡ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു ബ്ലാക്ക് മെയിൽ ചെയ്യുന്നു ..തന്നെ അടിച്ച അനിതയെ കൂട്ടിക്കൊടുക്കണമെന്നാണ് അയാൾ അർജുനോട് ആവശ്യപ്പെടുന്നത് , ആകെ കുഴപ്പത്തിലായ അർജുൻ ലീനയോടു തന്റെ പ്രശ്നങ്ങൾ പറയുകയും ,അവളവനെ ആശ്വസിപ്പിക്കയും ചെയ്യുന്നു ,അതിനിടെ തന്റെ വല്യമ്മയുടെ മകളായ അഞ്ജുചേച്ചിയുമായി അടുക്കുകയും അർജുൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു , അരുൺ തോമസിനെ കുറിച്ച് തിരക്കി നോക്കുമ്പോൾ പുറത്തു ബിസിനെസ്സുകാരനാണെങ്കിലും വി ഐ പി കളുടെ വലിയ ഇടപാടുകളിൽ സ്ത്രീകളെ എത്തിച്ചു കൊടുക്കുന്ന വലിയൊരു മാഫിയയുടെ തലവന്മാരിലൊരാളാണ് അയാൾ എന്ന് വ്യക്തമാകുന്നു , അർജുനെ അവരുടെ ഇടപാടുകളിൽ അംഗമാക്കാനും ,കുടുക്കിയിടാനും അരുൺ ദേവമ്മയുടെ കൂടെ അർജുൻ പറഞ്ഞു വിടുന്നു , അർജുന്റെ ടീച്ചർ ആയിരുന്ന ഗൗരിയുടെ വീട്ടിലേക്കാണ് അവർ പോകുന്നത് ,മന്ത്രിയുടെ പി എ ആയ അവരുടെ സഹോദരന്റെ ഭാര്യ ഗായത്രിക്ക് വേണ്ടിയുള്ള കൊട്ടേഷൻ ആയിരുന്നു അത് ,പക്ഷെ അത് നടക്കുന്നില്ല , മറ്റൊരു ആവശ്യത്തിന് എത്തിയ പോലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യം അവരെ പിന്തിരിപ്പിക്കുന്നു ...അതിനു ദേവമ്മ അരുണിൽ നിന്നും ഗായത്രിയിൽ നിന്നും പഴി കേൾക്കുന്നു , അരുണിന്റെ സാന്നിധ്യത്തിൽ ഗായത്രി ദേവമ്മയെ അടിച്ചതിൽ അപമാനിതയായ ദേവമ്മ രാത്രി ബാലേട്ടനെ വിട്ടു അർജുനെ വിളിപ്പിക്കുകയും അരുണിനെതിരെ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു .ദേവമ്മയുടെ വീട്ടിൽ വച്ച് തന്റെ ക്ലാസ്സ് മേറ്റായ സമീറയെ അർജുൻ കാണുകയും ,അരുണിന്റെ സംഘത്തിൽ കുടുങ്ങി പോയവളാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നു .. ദേവമ്മയുടെ സഹായത്തോടെ അരുണിൽ നിന്ന് രക്ഷപ്പെടാം എന്ന് കരുതിയ അർജുൻ കാത്തിരുന്നത് ദേവമ്മയെ സീരിയസായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്ന വാർത്തയാണ് ,ദേവമ്മയെ ആരുമറിയാതെ ഇല്ലാതാക്കാൻ അരുൺ കണ്ടെത്തിയ മാർഗമാണ് എന്ന് തിരിച്ചറിഞ്ഞ അർജുൻ സമീറയെയും ,ദേവമ്മയുടെ വേലക്കാരി കല്യാണിയമ്മയെയും തന്റെ ചെറിയമ്മായിയുടെ വീട്ടിലാക്കുന്നു .തങ്ങളുടെ സംഘത്തിലെ പ്രധാനിയായ സ്വാമിജിയുടെ പിറന്നാളോഘോഷങ്ങൾക്ക് അരുണും ഗായത്രിയും ചെന്നെയിലേക്കു പോകുന്നു ..തിരിച്ചു

💬 Comments

View all comments