?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]
കാവിലെ പൂജയ്ക്ക് എത്തുന്ന അര്ജുന് അടുത്തേക്ക് ജയചെറിയമ്മ കടന്നു വരുന്നു ......
ചെറിയമ്മയുമായുള്ള തർക്കത്തിന് ശേഷം ദേവമ്മയെ കാണാൻ ഹോസ്പിറ്റലിലേക്ക് പോകുന്ന അർജുൻ കൂടെയുള്ള സമീറയെ നേഴ്സ് ഷൈനി തിരിച്ചറിഞ്ഞതോടെ കുടുക്കിലാകുന്നു ,എങ്കിലും അവരെ ബലമായി കൂടെ കൂട്ടുകയും കത്രീന വഴി ഷൈനിയുടെ കുടുംബത്തെ മുൻനിർത്തി കൂടെ നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു ,തിരിച്ചു വീട്ടിലെത്തിയ അർജുൻ അമ്മയെന്ന് തെറ്റിദ്ധരിച്ചു ശോഭയുടെ അടുത്ത് പോയി കിടക്കുകയും അവരിൽ നിന്ന് അമ്മയും അവരും തമ്മിലുള്ള അടുത്ത ബന്ധം മനസ്സിലാക്കുകയും ചെയ്യുന്നു ,ആന്റിയുമൊത്തു ശാരീരിക ബന്ധത്തിന് ശേഷം കിടക്കുന്ന അവനെ തേടി പ്രിയയുടെ ഫോൺ കാൾ എത്തുന്നു ....
ഗായത്രിയെ കാണാതായിരുന്നു എന്ന സന്ദേശത്തെ തുടർന്ന് അവളെ തിരക്കി ഇറങ്ങുന്നു ,അരുണിന്റെ സഹായി ആലീസ് ചെന്നെയിൽ നിന്ന് എത്തിയെന്ന വിവരത്തെ തുടർന്ന് അവളെ തിരക്കി നേതാജി നഗറിലെത്തുന്നു .അവിടെ വച്ച് സുലുവിന്റെ ഉമ്മച്ചിയെ കാണുന്നു ...തന്നെ കാണാനാണ് അർജുൻ എത്തിയത് എന്ന് തെറ്റിദ്ധരിച്ച അവരുമായി ബന്ധപ്പെടുകയും അവരിൽ നിന്ന് അയല്പക്കത്തു രഹസ്യമായി എത്തിയ ആലീസിനെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു ...
''ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ -15 ''
ആലീസിനെ കാണുമ്പോൾ ഏതാണ്ട് ഗീതാന്റിയെ ഓർമിപ്പിക്കുന്നു,, ഓ അവരെ ഒന്ന് വിളിച്ചു എസ് ഐ സോമരാജന്റെ അവസ്ഥ തിരക്കാൻ മറന്നു പോയി,, നേരിട്ട് പോകണം എന്ന് തീരുമാനിച്ചു നിന്നതാണ് പക്ഷെ കാര്യങ്ങൾ ഒന്നും വിചാരിക്കുന്നത് പോലെയല്ലല്ലോ നടക്കുന്നത്.ഏതായാലും ഉമ്മച്ചി വരുമ്പോഴേക്കും അവരെയൊന്നു വിളിച്ചു കാര്യങ്ങൾ തിരക്കണം ..രണ്ടു പെണ്മക്കളുമായി എന്റെ വാക്ക് വിശ്വസിച്ചു അപരിചിതമായൊരു ചുറ്റുപാടിൽ ... സൂസൻ ആന്റിയുടെ വീട് എന്നെ സംബന്ധിച്ച് സ്വന്തം വീട് തന്നെയാണ് ...പക്ഷെ മറ്റുള്ളവർക്ക് അങ്ങനെയാകണമെന്നില്ലല്ലോ ?.
ആന്റിയെ വിളിക്കാനാണ് ഫോൺ എടുത്തത് പക്ഷെ ഡയൽ ചെയ്യും മുന്നേ സ്മിതയുടെ കാൾ...
''ഇപ്പൊ ഓർത്തതേയുള്ളു ,താങ്ക്സ് ...''
''അർജുൻ എന്റെ ഇൻഫോർമേഷൻ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ ?..''
''അതല്ലേ താങ്ക്സ് പറഞ്ഞത് ..''
💬 Comments
View all comments