0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 13 [Hypatia]

Author : Hypatia Read All Parts 1373

ഏദേൻസിലെ പൂപാറ്റകൾ 13

Edensile Poompattakal 13 | Author : Hypatia | Previous Part

ചില വ്യക്തിപരമായ കാരണങ്ങളാൽ കഥകൾ എഴുതാൻ കഴിഞ്ഞില്ല.
എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
ഇനി തുടർച്ചയായി എഴുതാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ദീർഘകാലത്തിന് ശേഷമുള്ള എഴുത്ത് ആയതിനാൽ എന്റെ ആദ്യ കഥയുടെ അടുത്ത ഭാഗം തന്നെ എഴുതാം എന്ന് കരുതി.
മറ്റു കഥകളും പിറകെ വരുമെന്ന് അറിയിക്കുന്നു. പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക. നിഷിദ്ധ രതിയുൾപ്പടെ പല തരം ഫാന്റസികൾ കഥയുടെ പല ഭാഗങ്ങളിലും കടന്നു വരുന്നുണ്ട്.
അത് കൊണ്ട് താല്പര്യമില്ലാത്തവർ ദയവ് ചെയ്ത് സ്കിപ്പ് ചെയ്യേണ്ടതാണ്. ഈ കഥ വായന സുഖത്തിന് വേണ്ടി മാത്രം എഴുതുന്ന സാങ്കൽപ്പിക കഥയാണ്. ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തകളുമായോ അല്ലെങ്കിൽ ഏതെങ്കിലും സമൂഹമോ സമുദയമോ ആയിട്ടോ ഈ കഥയ്ക്ക് യാതൊരുവിത ബന്ധവുമില്ല. അങ്ങനെ തോന്നിയാൽ തികച്ചും ആകസ്മികം.
***************


മറ്റൊരു പ്രഭാതം കൂടി ഏദൻസിന് മുകളിലേക്ക് പെയ്തിറങ്ങി. കഴിഞ്ഞ രാത്രിയിലെ രതിയുടെ ക്ഷീണം അനിത ടീച്ചറിൽ നിന്നും വിട്ട് മാറിയിരുന്നില്ല. നേരം പുലർന്നിട്ടേയൊള്ളു. മറ്റേ ഹട്ടുകളിലുള്ള നാരായണിയും കണ്ണമ്മയും അത്പോലെ അനുവും ജോയ് സാറും ഉണർന്നിട്ടു പോലുമില്ല. കുളി കഴിഞ്ഞ് വന്നപ്പോൾ ശ്വേത മുറിയിലുണ്ടായിരുന്നു. ഈ രാത്രി മുഴുവൻ എവിടെയായിരുന്നു ഇവൾ എന്ന് ടീച്ചർക്ക് സംശയം തോന്നാതിരുന്നില്ല. അർജുനും കുളികഴിഞ്ഞിറങ്ങിയപ്പോൾ ശ്വേതാ ബാത്‌റൂമിൽ കയറി.

വെട്ടിയിട്ട വാഴ കണക്കെ ജെനി കിടക്കയിൽ കിടക്കുന്നുണ്ട്. കമിഴ്ന്ന് കിടക്കുന്ന അവളുടെ പിന്നഴക് കണ്ട് അനിത ടീച്ചർക്ക് അസൂയ തോന്നി. എന്ത് നിറമാണ് ഈ പെണ്ണിന്. എന്തൊരു വലിയ ചന്തിയാണ്. ഹോ'..'
ആരും ജനിയെ ഉണർത്തിയില്ല. ആ നഗ്നശരീരം ഉറക്കത്തിന്റെ ആഴങ്ങളിൽ കിടന്ന് സ്വപ്നങ്ങൾ വാരികൂട്ടട്ടെ. അവർ ഏദൻസിൽ നിന്നും ഇറങ്ങി. ഫാദറിനെ ഇന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യണം. ഇനിയും ധരാളം ടെസ്റ്റുകൾ ബാക്കിയുള്ളത് കൊണ്ട് നേരെത്തെ എത്തണമെന്ന് ഡോക്റ്റർ വിനോദ് പറഞ്ഞിരുന്നു. അങ്ങോട്ടുള്ള യാത്രയാണ്.

വെളിച്ചം വീണിട്ടില്ലാത്ത കാനന പാതയിലൂടെ അർജുന്റെ കാർ അനിത ടീച്ചറെയും ശ്വേതയെയും വഹിച്ച് കൊണ്ട് പാഞ്ഞു. ടീച്ചർ പിന്നിലെ സീറ്റിൽ വിട്ട് മാറാത്ത ഉറക്കച്ചടവോടെ ഇരിക്കുക്കയാണ്. ചില്ലിനുള്ളിലൂടെ പാഞ്ഞു പോകുന്ന കാഴ്ച്ചകളെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. മഞ്ഞ് തുള്ളികൾ പതിയെ ഇലകളെ തലോടുന്ന ശബ്ദം ഒരു ചാറൽ മഴപോലെ കേൾക്കാം. നരച്ച ഇരുട്ട് പോലെ കോടമഞ്ഞ് ചിലയിടങ്ങളിൽ കൂടി കിടക്കുന്നുണ്ട്.

സീറ്റിലേക്ക് ചാരി കിടന്ന അനിത ടീച്ചറുടെ മനസ്സ് കഴിഞ്ഞ രാത്രിയിലേക്ക് പാഞ്ഞുകയറി. ഹോ... എന്തൊരു ദിവസമായിരുന്നു. ആ ഓർമ്മകൾ അവളിൽ ഒരു ചെറു ചിരിയും അടിവയറ്റിലൊരു നീറ്റലും അനുഭവപ്പെട്ടു.

💬 Comments

View all comments