Chapter Title : എസ്റ്റേറ്റിലെ രക്ഷസ് 10 [വസന്തസേന]
ഭയചകിതയായാ പ്രഭാവതി ചോദിച്ചു.
പെട്ടെന്ന് അവളെ ആരോ കിടക്കയിലേക്ക് മലർത്തിയിട്ടു. "ഹമ്മേ" പ്രഭാവതി നിലവിളിച്ചു പോയി. അത്രമാത്രം ശക്തമായിരുന്നു ആ അജ്ഞാതകരങ്ങൾ. അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിൽ മറ്റൊരു ചുണ്ടുകളമർന്നു. അവൾ കുതറാൻ ശ്രമിച്ചെങ്കിലും ആ അദൃശ്യമായ വ്യക്തിയുടെ കരുത്തിനു മുന്നിൽ അത് നിഷ്ഫലമായി. ക്രമേണ അവളുടെ എതിർപ്പ് കുറഞ്ഞു വന്നു. അദൃശ്യവ്യക്തിയുടെ ശരീരത്തിൽ നിന്നും വമിക്കുന്ന റോസാപ്പൂവിന്റെ ഗന്ധമാണ് അതിനു കാരണം. അതിന്റെ മാസ്മരിക ശക്തിയിൽ അവളുടെ ബോധമനസ്സ് ഏതാണ്ട് പകുതിയും കീഴടങ്ങിക്കഴിഞ്ഞിരുന്നു.
എങ്കിലും അവൾ ചോദിച്ചു. "ഹ്ഹാരാണ് നിങ്ങൾ?"
"നിന്റെ, നിന്റേതു മാത്രമായ കാമുകൻ. ഇന്ന് ക്ഷേത്രത്തിൽ വച്ചു കണ്ടമാത്രയിൽ നിന്റെയീ മാദകമേനിയിൽ ഞാൻ ആകൃഷ്ടനായി. നിന്നോടൊപ്പം രമിക്കണമെന്ന് ഞാൻ മോഹിച്ചു."
"പക്ഷേ നിങ്ങളെ എനിക്കു കാണാൻ കഴിയുന്നില്ലല്ലോ."
എന്നെ കാണാൻ കഴിയില്ല. അനുഭവിക്കാനേ കഴിയൂ."
പ്രഭാവതിയുടെ മനസ്സ് പതിയെ അയാളിലേക്കു ചാഞ്ഞു. വർഷങ്ങളുടെ ഇടവേളക്കു ശേഷം തന്റെ കിടക്കറയിൽ തന്റെ കിടക്കയിൽ തന്നോടൊപ്പം ഒരു പുരുഷൻ ശയിക്കുകയാണ്. ഭർത്താവിന്റെ മരണശേഷം പലപ്പോഴും തണുത്ത രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ പുരുഷസാമീപ്യം താൻ കൊതിച്ചിട്ടുണ്ട്. ഭർത്താവ് തന്നെ കളിച്ചതോർത്ത് വിരലിട്ടു സുഖിച്ചിട്ടുണ്ട്.
അദ്ദേഹം വാത്സ്യായനന്റെ രീതികളായിരുന്നു തന്നിൽ പരീക്ഷിച്ചിരുന്നത്. എങ്കിലും അദ്ദേഹത്തിന്റെ മരണശേഷം പരപുരുഷനെ കിടക്കറയിലേക്ക് വിളിക്കാൻ അവൾ ധൈര്യപ്പെട്ടില്ല. ഇപ്പോഴിതാ ആർക്കും കാണാൻ കഴിയാത്ത ഒരാൾ തന്നെ മോഹിച്ചു കളിക്കാൻ വന്നിരിക്കുന്നു. ഇതാര്, ദേവനോ, ഗന്ധർവ്വനോ.
[അദൃശ്യ വ്യക്തി നെക്കാർഡോ ജൂലിയസ് പ്രഭു ആണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ട് നമുക്ക് അയാളെ തത്കാലം നെക്കാർഡോ എന്നു തന്നെ അഭിസംബോധന ചെയ്യാം.]
നെക്കാർഡോ പ്രഭാവതിയെ കെട്ടിപ്പിടിച്ചു. തന്റെ മാറിലെ നിറകുടങ്ങൾ ബലിഷ്ഠമായ ഒരു മാറിടത്തിൽ അമർന്നു ഞെരിയുന്നത് പ്രഭാവതി അറിഞ്ഞു. എന്തൊരു ബലമാണ്. എന്തൊരു ശക്തി. പ്രഭാവതി മനസ്സിലോർത്തു. അവൾ അദൃശ്യമായ ആ ശരീരമാകെ തഴുകി. ആ ശരീരം നഗ്നമാണ്. ഉറച്ച പേശികളുടെ ഉടമയാണ് ആ അദൃശ്യ വ്യക്തി എന്നവൾക്ക് മനസ്സിലായി. ഭയം ക്രമേണ അവളെ വിട്ടകന്നു. അയാളുടെ ചുണ്ടുകൾ വീണ്ടും അവളുടെ അധരങ്ങളിൽ അമർന്നു.
[ഇനി കുറച്ച് നേരത്തേക്ക് സാഹിത്യഭാഷ ഉപേക്ഷിക്കുകയാണ്.]
നെക്കാർഡോയുടെ പരുപരുത്ത
💬 Comments
View all comments