Chapter Title : ഇടവേളയിലെ മധുരം 1[ഋഷി]
വാടാ. ചേച്ചി എന്റെ കയ്യിൽ കൈ കോർത്ത് അടുക്കളയിലേക്ക് കൊണ്ടുപോയി. ഇരുണ്ട ചുവരുകളുള്ള അടുക്കള. അടുപ്പുകൾ. സ്റ്റൗവ്. വശത്തൊരു ചെറിയ മേശയും ബെഞ്ചും. ഇവിടെയിരിക്ക്. ഊണുമേശയിൽ എനിക്ക് നിന്നെ കാണാൻ കഴിയില്ല. തോർത്തെടുത്ത് വാതിൽപ്പൊളിയിലിട്ടു. ചേച്ചി അടുപ്പു കത്തിച്ചു ദോശക്കല്ലു കേറ്റി. നല്ല മൊരിഞ്ഞ ദോശകൾ ചൂടോടെ ചുട്ടെടുത്ത് ഓരോന്നായി വിളമ്പി. തേങ്ങാച്ചമ്മന്തിയും പപ്പടം കാച്ചിയ എണ്ണയൊഴിച്ച പൊടിയും കൂട്ടി അഞ്ചു ദോശ വിഴുങ്ങി. ചേച്ചിയുടെ ചലനങ്ങൾ ഞാനൊരു കള്ളനെപ്പോലെ ഒളികണ്ണിട്ടു നോക്കി. ഒറ്റയാനായിരുന്നു. പെണ്ണ് എന്ന വസ്തു അജ്ഞാതമായ, നിഗൂഢമായ എന്തോ ആയിരുന്നു. ഇവിടെ എന്റെ കയ്യെത്തും ദൂരത്ത് തുടിക്കുന്ന സുന്ദരിയായ കൊഴുത്ത അമ്മുവേടത്തി. കുനിഞ്ഞപ്പോൾ ആ ബ്ലൗസിനുള്ളിൽ നിന്നും തള്ളി വരുന്ന സ്വർണ്ണ നിറമുള്ള കൊഴുത്തുരുണ്ട മുലകൾ. ആ അഴകുള്ള അമർന്ന വയർ. താഴ്ത്തിയുടുത്ത മുണ്ടിന്റെ മോളിൽ അടിവയർ ഇത്തിരി തള്ളി, ആ ആഴമുള്ള പൊക്കിൾച്ചുഴി. തിരിയുമ്പോൾ താറു പൊതിഞ്ഞ കൊഴുത്തുരുണ്ട ചന്തികൾ. ഉള്ളിൽ കുറ്റബോധം തോന്നി. എന്നാലും ചെറുപ്പത്തിന്റെ തിളപ്പിൽ അതെല്ലാം മറന്നു.
അമ്മുവേടത്തീ. ഞാൻ വിളിച്ചു. എന്താടാ മോനേ? നിയ്യ് കഴിക്കടാ. ഇവിടെ എല്ലാരും ഇത്രേം കഴിക്കാറില്ലെടാ. നീ വന്നപ്പോൾ ഒരു ജീവൻ വന്നെടാ. ഏടത്തി എന്റെയടുത്തിരുന്നു. ചായ പകർന്നു. ഇടയ്ക്ക് എന്റെ മേൽക്കൈയ്യിൽ വിരലുകളമർത്തി. നിന്നെപ്പോലെ ആരും ഇവിടെ വരാറില്ല. നിന്നെ ഞാൻ വിടില്ല മോനേ. ഏടത്തി ചിരിച്ചു.
ഞാൻ മുണ്ടും മാടിക്കുത്തി നടക്കാനിറങ്ങി. ഏടത്തി കൂടെ വന്നു. കറുത്ത കരയുള്ള സെറ്റുമുണ്ടും കറുത്ത ബ്ലൗസും. സുന്ദരിയായ ഏടത്തിയുടെ കൂടെ നടക്കാൻ എന്തു രസമായിരുന്നു. അമ്പലത്തിലെത്തി. നട അടച്ചിരുന്നു. വിശാലമായ ആൽമരം. ആൽത്തറയിലാരുമില്ല.ഇവിടെ ഇരിക്കാം . ഏടത്തി പറഞ്ഞു. വഴി നീളെ തോരാതെ വർത്തമാനം പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് വഴിയിൽ കണ്ട അറിയാവുന്നവർക്ക് എന്നെ പരിചയപ്പെടുത്തി.
വാസുദേവൻ വല്ല്യച്ഛൻ അമ്മാവനോട് വഴക്കിട്ടപ്പോൾ എല്ലാവർക്കും വിഷമമായി. ഏതോ ചില്ലറ പ്രശ്നമായിരുന്നത്രേ. ഞാനന്ന് കൊച്ചു കുട്ടിയാണ്. അതിനു ശേഷം നിന്റെ കുടുംബത്തിലെ ആരും ഇവിടെ വന്നിട്ടില്ല. ഞങ്ങൾ ആരെയും കണ്ടിട്ടുമില്ല. ചേച്ചി പറഞ്ഞു.
എനിക്കറിയാം. വല്ല്യമ്മ മരിച്ചപ്പോൾ പോലും എന്റെയമ്മ തിരിഞ്ഞു നോക്കിയിട്ടില്ല. ഏതായാലും അവിടം
💬 Comments
View all comments