Chapter Title : കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 11 [Hypatia]
ഒരു ബഹളം കേട്ടാണ് ഉണർന്നത്. റൂമിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ഒരുത്തനെ ഉപ്പയും ഉമ്മയും കസേരയിൽ കെട്ടിയിട്ടിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാരൊക്കെ കൂടി. വന്നവർ വന്നവർ അവനെ കള്ളനാണെന്ന് പറഞ്ഞു തല്ലുന്നുണ്ട്. തല്ല് കിട്ടി ഒരു പരുവം ആയപ്പോൾ അവൻ സത്യം പറഞ്ഞു. "ഞാൻ നുസൈബ വിളിച്ചിട്ട് വന്നതാണ്... ഒരു മാസമായിട്ട് എല്ലാ ദിവസും വരുന്നുണ്ട്.. ഇനി എന്നെ തല്ലരുത്.. അവളോട് ചോദിച്ചു നോക്ക്". സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ഒരു ഓട്ടോക്കാരൻ ചേട്ടനായിരുന്നു അത്. അതും അന്യ മതസ്ഥാൻ. അതോടെ വീട്ടുകാർക്ക് അവളോട് കലിയായി.
നാട്ടിലും വീട്ടിലും നാറി. നാട്ടുകാർ 'വളർത്ത് ദോഷം ' എന്ന് പറഞ്ഞ് ഉപ്പയെയും ഉമ്മയെയും കുറ്റം പറഞ്ഞു. അവനെ കാണുന്നവർ 'നിന്റെ പെങ്ങൾ ഇപ്പോഴും കൊടുപ്പുണ്ടോ? ഞങ്ങൾക്ക് കിട്ടുമോ..? ഒന്ന് ഒപ്പിച്ചു താടാ.." എന്ന കമന്റുകൾ പറയാൻ തുടങ്ങി. "ഇങ്ങനെ തൂക്കിയിട്ട് നടക്കാതെ നിന്റെ മുഴുത്തത് കൊണ്ട് നിന്റെ പെങ്ങൾക്ക് ഊക്കി കൊടുക്കട.." കൂട്ടുകാരും കളിയാക്കി. കൂട്ടുകാരെയും നാട്ടുകാരെയും വിട്ട് അവനെക്കാൾ ചെറിയവരെ അവൻ കൂട്ടിനു കൂട്ടി. അവരുടെ കൂടെ ക്രിക്കറ്റ് കളിച്ചു നടന്നു. ആരും അവന്റെ പെങ്ങളെ പറ്റി ചോദിക്കാഞ്ഞാൽ മാത്രം മതിയാരുന്നു അവൻ.
നുസൈബയുടെ കഥ നാട്ടിൽ പാട്ടാണ്. സുശീലക്കും സിന്ധുവിനും നന്നായി അറിയാം. നുസൈബയും സിന്ധുവും ഒരുമിച്ച് ചെറിയ ക്ലാസിൽ പഠിച്ചതുമാണ്. കുറെ കാലമായി അവളെ കണ്ടിട്ടും സംസാരിച്ചിട്ടും. അൽത്താഫിനെ കണ്ടപ്പോൾ സിന്ധുവിന് നുസൈബയെ കാണണം എന്നൊരു തോന്നലുണ്ടായി.
"നുസൈബ എവിടെ വീട്ടിലുണ്ടോ..?" ശാന്തമായി സിന്ധു ചോദിച്ചു.
"മ്മ്മ് ഉണ്ട്.."
"അവൾ പുറത്ത് ഒന്നും ഇറങ്ങാറില്ല?"
"വല്ലപ്പോഴും
💬 Comments
View all comments